Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightOpinionchevron_rightColumnschevron_rightഇടം വലം

ഇടം വലം

സി.പി.ഐ സ്മാരകത്തിൽ എല്ലാം ശാന്തമാണ്
ഇടതുപക്ഷ ഐക്യത്തിനുവേണ്ടി യത്നിക്കാൻ തീരുമാനിച്ചു. പി.കെ.വി മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചു. സി.പി.എമ്മുമായി ചേർന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണിയുണ്ടാക്കി. പിന്നീടുള്ളതൊക്കെ അറിയാമല്ലോ. സി.പി.എമ്മിന്റെ കണക്കിൽ ഇ.എം.എസിന് പുറമെ മുഖ്യമന്ത്രിമാർ മൂന്നുണ്ട്. ഇ.കെ. നായനാർ മൂന്നുവട്ടം, വി.എസ്. അച്യുതാനന്ദൻ ഒരുവട്ടം, പിണറായി വിജയൻ രണ്ടുവട്ടം. സി.പി.ഐക്കാകട്ടെ, അതിനുമുമ്പ് കോൺഗ്രസ് സഹായിച്ചുണ്ടായ അച്യുതമേനോനും പി.കെ. വാസുദേവൻനായരും മാത്രം
access_time 15 Sept 2025 6:30 AM IST