Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightArticles

Articles

റഷീദ് കൊലക്കേസിന്‍റെ വിധി
മൂന്നര പതിറ്റാണ്ടു മുമ്പ് ബാംഗ്ലൂരിൽ മലയാളി അഭിഭാഷകൻ റഷീദിന് എന്താണ് സംഭവിച്ചത്? കർണാടക രാഷ്ട്രീയത്തെ പിടിച്ചുലക്കുകയും പൊലീസ് സേനയുെട ചരിത്രത്തിൽ ആദ്യമായി കൊലപാതക കേസിൽ ഒരു െഎ.പി.എസ് ഒാഫിസർ പിരിച്ചുവിടപ്പെടുകയും ചെയ്ത കേസ് ഇന്ന് പലരും മറന്നിരിക്കുന്നു. എന്നാൽ, റഷീദിന്റെ കൊലപാതകം നമ്മൾ മറന്നുകൂടാ. പലതരം മുന്നറിയിപ്പുകൾ ഇന്നും നൽകുന്ന ആ സംഭവങ്ങളിലൂടെ ഒരു സഞ്ചാരം.
access_time 5 Dec 2022 8:00 AM IST
പൊയ്കയിൽ അപ്പച്ചന്റെ അടിമത്താഖ്യാനവും സമൂഹരൂപീകരണവും
"അടിമയ്ക്ക് അപമാനിതൻ ആവാൻ സാധിക്കുമോ?", "അടിമയ്ക്ക് അപമാനം മനസ്സിലാവുമോ?". അടിമത്താഖ്യാനങ്ങൾ പ്രധാനമായും അഭിസംബോധന...
access_time 2 Dec 2022 2:23 PM IST
ദേശാന്തരീയതയുടെ പുതുപകർച്ചകൾ
മലയാളികളുടെ പ്രവാസത്തിന്റെയും കുടിയേറ്റ ജീവിതത്തിന്റെയും പുതുഘട്ടം ആരംഭിക്കുന്നത് ആഗോളീകരണവുമായി ബന്ധപ്പെട്ടാകാം. യാത്രകൾ പുതുകാലത്ത് പുതിയ ചില അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്; ‘യാത്ര’ മൊത്തത്തിൽതന്നെ മാറുന്നുണ്ട്. തന്റെ ഗൾഫ്യാത്രകളുടെ പശ്ചാത്തലത്തിൽ മലയാളിയുടെ മറുനാടൻ ‘യാത്ര’കളെക്കുറിച്ച് എഴുതുകയാണ് ചിന്തകനും സാമൂഹികപ്രവർത്തകനുമായ ലേഖകൻ.
access_time 28 Nov 2022 9:15 AM IST
അൻവറിന്റെ അങ്കം തുടങ്ങുന്നേയുള്ളൂ
ഈ മാസം 19ന് നടന്ന മലേഷ്യൻ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തിന്റെ മാത്രമല്ല, മലേഷ്യൻ രാഷ്ട്രീയത്തിലെ ദുഃഖ പുത്രനായി...
access_time 25 Nov 2022 3:13 PM IST
sanil p thomas worldcup football special
ഇന്ത്യ എന്ന് ലോകകപ്പിൽ കളിക്കും? എല്ലാവരും സ്വയമെങ്കിലും ചോദിച്ചിട്ടുണ്ടാവും ഇൗ ചോദ്യം. എന്തായിരുന്നു ലോകകപ്പിലെ ഇന്ത്യ? 1950ൽ ഇന്ത്യ ലോകകപ്പ് യോഗ്യത നേടിയിരുന്നോ? എന്താണ് പ്രതീക്ഷിക്കാനുള്ളത്?
access_time 21 Nov 2022 5:12 PM IST
lula da silva murali
ബ്രസീലടക്കം പത്തിലേറെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സോഷ്യലിസ്റ്റ് ഇടതുകൾ അധികാരത്തിൽ എത്തിയിരിക്കുന്നു? ഇത് എന്തിന്റെ സൂചനയാണ്? ഇടതുതരംഗം വരുകയാണോ? ഇടതുചായ്വുള്ള സർക്കാറുകൾ രൂപംകൊള്ളുമ്പോൾ പതിവിന് വിപരീതമായി മൃദുസമീപനം അമേരിക്കൻ ഭരണാധികാരികൾ സ്വീകരിക്കുന്നത് എന്തുകൊണ്ടാവും? മാർക്സിസ്റ്റ് ചിന്തകനും രാഷ്ട്രീയപ്രവർത്തകനുമായ ലേഖകന്റെ വിശകലനം.
access_time 26 Nov 2022 4:05 PM IST
മഴവില്ലുമായി യൂറോപ്, പരവതാനികളുമായി ഇറാൻ; ലോകകപ്പിലെ രാഷ്ട്രീയക്കളികൾ
മൈതാനത്തിൽ ഒതുങ്ങാത്ത കളിയാണ് എന്നും കാൽപന്ത്. രാജ്യതാൽപര്യങ്ങളും ദേശീയതയും വംശീയതയും വർണവുമെല്ലാം ഫുട്ബാളിലെ ഒാരോ ഉരുളലിലും അടങ്ങിയിരിക്കുന്നു. രാഷ്ട്രീയ താൽപര്യങ്ങൾ എങ്ങനെയൊക്കെയാവും ഖത്തർ ലോകകപ്പിൽ ഉൾച്ചേരുക? കളിക്കളത്തിൽ ഉയരുന്ന മുദ്രാവാക്യം ഏത് ഗോൾപോസ്റ്റിലേക്കാണ് പായുക?
access_time 18 Nov 2022 4:15 PM IST
കാഞ്ചി വലിക്കുന്ന ഭാട്യയും കത്തിക്ക് മൂർച്ചകൂട്ടുന്ന ഥാപ്പയും
മലയാളത്തിലെ പ്രശസ്തമായ കളിയെഴുത്തുകാരന്റെ ഒാർമകളും ഫുട്ബാൾ അനുഭവങ്ങളുമാണ് ഇത്....
access_time 14 Nov 2022 10:31 AM IST
nisar worldcup football special
ചരിത്രത്തിൽ ഇതുവരെയില്ലാത്തവിധം യൂറോപ്പിനെ ശത്രുപക്ഷത്ത് നിർത്തിയുള്ള ഗാലറികളാവുമോ ഖത്തറിൽ ദൃശ്യമാവുക? ഖത്തറിൽ ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമം പ്രതിനിധി അവിടെ കണ്ട കാഴ്ചകൾക്കൊപ്പം കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് ടീമുകളുടെ കളിതന്ത്രങ്ങളെയും കുറിച്ച് എഴുതുന്നു.
access_time 14 Nov 2022 10:51 AM IST
k hubaib worldcup football special
ഖത്തർ 12 വർഷംമുമ്പ് ലോകകപ്പ് ഫുട്ബാളിന് വേദിയാകുമെന്ന പ്രഖ്യാപനംതന്നെ 'മാറ്റം' എന്ന ഫിഫയുടെ മുദ്രാവാക്യത്തിന് അടിക്കുറിപ്പായിരുന്നു. പിന്നെ എങ്ങനെയൊക്കെയാണ് ഖത്തർ ലോകകപ്പിന് തയാറെടുത്തത്? മണലാരണ്യത്തിലെ ഫുട്ബാൾ മത്സരം എന്ത് കാഴ്ചവിരുന്നാവും സമ്മാനിക്കുക? മാധ്യമം ലേഖകൻ എഴുതുന്നു.
access_time 19 Nov 2022 11:41 AM IST
ചെറുതല്ല സ്വപ്നങ്ങൾ
ഒരിക്കൽപോലും യൂറോപ്പിനും ലാറ്റിനമേരിക്കക്കും പുറത്തുപോയിട്ടില്ലെന്ന സവിശേഷതയുള്ളതാണ് ഫിഫ ലോകകപ്പ് കിരീടം. ആ ചരിത്രം തിരുത്തപ്പെടുമോ?–എന്താണ് ലോകകപ്പിലെ പ്രതീക്ഷകൾ?
access_time 19 Nov 2022 12:57 PM IST
ആതിഥേയ(ർ)
ലോകകപ്പിന്റെ മികച്ച നടത്തിപ്പിന് സന്നദ്ധപ്രവർത്തകരുടെ പങ്ക് അത്യധികം വലുതാണ്. ഖത്തറിൽ വളന്റിയർ ടീമിന്റെ ഭാഗമായ മലയാളികളിലൊരാളാണ് സജ്‌ന സാക്കി കോളക്കോടൻ. വളന്റിയർ തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കുകയാണിവിടെ.
access_time 14 Nov 2022 10:49 AM IST
നവസമൂഹ സൃഷ്ടിയുടെ പ്രതിസന്ധികള്‍
''സമൂഹത്തെ മുന്നോട്ടുനയിക്കുന്ന ആശയങ്ങളും അഭിലാഷങ്ങളും ഇല്ലാതാവുന്ന ജനത വളരെ പെട്ടെന്ന് ആന്തരിക ദ്രവീകരണത്തിന് വിധേയമാകുന്നു. അത്തരമൊരു ശിഥിലീകരണത്തിന്റെ വക്കിലേക്ക് കേരളം നീങ്ങുന്നു എന്നത് ജനാധിപത്യ ശക്തികളുടെ പുനരേകീകരണത്തിനുള്ള സൂചനയായി നാം മനസ്സിലാക്കേണ്ടതുണ്ട്'' എന്ന് ചിന്തകനും എഴുത്തുകാരനും അധ്യാപകനുമായ ലേഖകൻ എഴുതുന്നു.
access_time 7 Nov 2022 10:48 AM IST
ജനകീയ പ്രക്ഷോഭങ്ങൾ ജനങ്ങൾക്ക് നൽകുന്നത്
സംസ്ഥാനത്ത് അത്യുജ്ജ്വലമായ നിരവധി ജനകീയ സമരങ്ങളുണ്ടായി. എന്നാൽ, അവ രാഷ്ട്രീയ സമരങ്ങളുടെ തലത്തിലേക്ക് കടന്നുവോ? എന്തുകൊണ്ട് അങ്ങനെ സംഭവിച്ചില്ല? സിവിൽ പൊളിറ്റിക്സ് ഇങ്ങനെ തുടർന്നാൽ മതിയോ? മാർക്സിസ്റ്റ് ചിന്തകനും രാഷ്ട്രീയപ്രവർത്തകനും 'ഭൂമി, ജാതി, ബന്ധനം' എന്ന കൃതിയുടെ രചയിതാവുമായ ലേഖകന്റെ വിശകലനം.
access_time 7 Nov 2022 10:49 AM IST
ജനകീയ സമരങ്ങളിലെ ജനവും രാഷ്ട്രീയവും
''ഈ പോരാട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കാൻ സിവിൽ സമൂഹ പ്രസ്ഥാനങ്ങളും തയാറാകേണ്ടതാണ്. അല്ലാത്തപക്ഷം ഈ വിഷയങ്ങൾ ചർച്ചചെയ്യാൻപോലും രാഷ്ട്രീയ സമൂഹവും സിവിൽ സമൂഹവും ഇല്ലാത്ത അവസ്ഥയായിരിക്കും സംജാതമാകുക'' എന്ന് സാമൂഹിക പ്രവർത്തകനും ജനകീയ സമരങ്ങളുടെ ചരിത്രകാരനുമായ ലേഖകൻ വാദിക്കുന്നു.
access_time 7 Nov 2022 10:49 AM IST