Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

ജനാധിപത്യത്തിനകത്തെ ഫാഷിസ്റ്റ് ഒളിയിടങ്ങൾ
അധികാര കൈമാറ്റത്തിന് മുക്കാൽ നൂറ്റാണ്ട് പൂർത്തിയാകുേമ്പാൾ ജനാധിപത്യം ഗൗരവമായ പ്രതിസന്ധിയിലാണ്. എങ്ങനെയാണ് ഒരു ജനാധിപത്യ ഭരണഘടനയെ നിലനിർത്തിക്കൊണ്ടുതന്നെ സ്വാതന്ത്ര്യ പൗരാവകാശ നിഷേധങ്ങൾ സാധ്യമാകുന്നത്? വ്യക്തികളുടെ അടിസ്ഥാന സ്വാതന്ത്ര്യവും നീതിയും സംരക്ഷിക്കുന്നതിൽ ഇന്ത്യൻ ഭരണഘടന നിരന്തരം പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? എങ്ങനെയൊക്കെയാണ് നിയമപരമായ അട്ടിമറികൾ സംഭവിച്ചത്? ^ഹൈകോടതി അഭിഭാഷകനും നിയമജ്ഞനും ഗ്രന്ഥകർത്താവുമായ ലേഖകന്റെ വിശകലനവും വിമർശനവും.
access_time 15 Aug 2022 9:30 AM IST
ഇളകാത്ത ഭൂസ്വർഗം: ഋത്വിക് ഘട്ടക് എഴുതിയ കഥ
മൊഴിമാറ്റം: കുന്നത്തൂർ രാധാകൃഷ്ണൻ ചിത്രീകരണം: രാജേഷ് ചിറപ്പാട്
access_time 15 Aug 2022 9:16 AM IST
ആദിവാസികൾക്കും നൽകേണ്ടേ ഭരണഘടനാവകാശം; ഗോത്രമഹാസഭ നേതാവ് എം. ഗീതാനന്ദൻ സംസാരിക്കുന്നു
ചെങ്ങറയിലെ സമരപോരാളികൾഅട്ടപ്പാടിയിലടക്കം പട്ടിണിമരണം തുടർക്കഥയായപ്പോഴാണ്...
access_time 15 Aug 2022 9:16 AM IST
ഇതൊരിക്കലും അയാളെക്കുറിച്ചാകുകയില്ല
ആകാശത്തു നിന്നിറങ്ങിവരുന്ന ആദ്യത്തെയാളിനു വേണ്ടി എഴുതാനിരുന്നു. ...
access_time 15 Aug 2022 8:30 AM IST
തൊട്ടുമുന്നിൽ തന്നെയുണ്ട് തടവറ; യു.എ.പി.എ ചുമത്തപ്പെട്ട് ഭരണകൂടം ജയിലിലടച്ച എസ്. ഡാനിഷ് സംസാരിക്കുന്നു
ഞാന്‍ ജനിച്ചത് പാലക്കാട് ആണ്. അമ്മവീട് മങ്കരയിലാണ്. നഴ്സറി വരെ അവിടെയാണ് പഠിച്ചത്. അച്ഛന്റെ...
access_time 15 Aug 2022 8:30 AM IST
മോഷ്ടിക്കപ്പെടുന്ന തീരങ്ങൾ
മാധ്യമപ്രവർത്തകനായ കെ.എ. ഷാജി സംവിധാനം ചെയ്ത മോഷ്ടിക്കപ്പെടുന്ന തീരങ്ങൾ അഥവാ ‘സ്റ്റോളൻ ഷോർലൈൻസ്’ എന്ന ഡോക്യുമെന്ററി കാണുന്നു. തിരുവനന്തപുരത്ത് തീരദേശത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടാവസ്ഥയെയാണ് ഹ്രസചിത്രം വെളിപ്പെടുത്തുന്നത്.
access_time 15 Aug 2022 8:15 AM IST
സ്വാതന്ത്ര്യം, വിമോചനം, രക്തസാക്ഷിത്വം: നാല് കവിതകൾ
ഗ്വാട്ടമാല കവി ഓട്ടോ റെനേ കാസ്റ്റില്ലോയുടെ കവിതകൾ പി.എസ്. മനോജ്കുമാർ മൊഴിമാറ്റുന്നു
access_time 15 Aug 2022 8:01 AM IST
രാജ്യം എഴുതിയത്, ഇനി എഴുതുന്നത്
സ്വാതന്ത്ര്യത്തിന്‍റെ 75 വർഷങ്ങളിൽ ഇവിടെ എന്തുതരം സാഹിത്യമാണ് എഴുതപ്പെട്ടത്? ഇനി എന്താവും സാഹിത്യത്തിന്റെ ഗതി? മലയാളത്തിലടക്കം എഴുതപ്പെട്ട രചനകളുടെ പൊതുധാരയെ വിലയിരുത്തുകയാണ് നിരൂപകൻകൂടിയായ ലേഖകൻ.
access_time 15 Aug 2022 8:00 AM IST
ഗുഹയിൽ ഒരു ടെക്കി
അയാൾ വിമാനത്തിൽ സഞ്ചരിക്കുമ്പോൾ അയാളുടെ ഓർമ ബാങ്കിൽനിന്നുള്ള ...
access_time 15 Aug 2022 8:00 AM IST
ഇസ്രായേൽ കൊല്ലും; വാർത്ത തീരുമാനിക്കും
ജമീൽ (നാലു വയസ്സ്), അലാ (അഞ്ച്), മുഅ്മിൻ (അഞ്ച്), ഹനീൻ (എട്ട്), ഹാസം (ഒമ്പത്), അഹ്മദ് (11), ജമീൽ...
access_time 15 Aug 2022 8:00 AM IST
സ്മൃതികുടീരം
ശരത്ചന്ദ്രനാണെന്റെ ഹൃദയത്തിലെ കവി. അറിയുവാനിടയില്ല നിങ്ങളവനെ; അവൻ ...
access_time 15 Aug 2022 8:00 AM IST
9 MM ബെരേറ്റ -നോവൽ അവസാനിക്കുന്നു
ഡയറക്ട് ആക്ഷൻ ''എന്റെ ജീവിതം ആരുടെ തടവുകാലമാണ്?''ആബിയ മഖ്ധൂമി നീരുവന്ന കാലുകളിലേക്കു...
access_time 15 Aug 2022 7:31 AM IST
സ്വാതന്ത്ര്യം: ആരുടെ, ആർക്ക്?
നമ്മൾ 'ഭാഗധേയവുമായി കൂടിക്കാഴ്ച' (Tryst with Destiny) നടത്തിയിട്ട് 75 വർഷം പൂർത്തിയാകുന്നു. ആ...
access_time 15 Aug 2022 7:00 AM IST
എഴുത്തുകുത്ത്
ആവിക്കൽ തോട്ടുകാരേ... മാതൃകയായി തിരുവനന്തപുരമുണ്ട് സെപ്റ്റേജ് മാലിന്യസംസ്കരണ...
access_time 15 Aug 2022 12:30 AM IST
kerala fisheries boat
കേരളത്തിലെ മത്സ്യബന്ധന മേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. മീൻ ഉൽപാദനം കുറഞ്ഞു. മീനുകൾ ലഭ്യമല്ലാത്ത അവസ്ഥ, സമുദ്രം കൊള്ളയടിക്കുന്ന വിദേശ കപ്പലുകൾ എന്നിങ്ങനെ തീരദേശത്തെയും കേരളത്തെയും കൊടുംവറുതിയിലേക്ക് തള്ളിവിടുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. അത് എന്തുകൊണ്ട്? എന്താണ് നമുക്ക് മുന്നിലുള്ള ബദൽ?
access_time 17 Aug 2022 2:28 PM IST