Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോൽ ദൂരങ്ങൾ
ജയിൽ ചാട്ടങ്ങളുടെ വീരകഥാഖ്യാനങ്ങൾക്ക് വെള്ളിത്തിരയിൽ പഞ്ഞമില്ല. സീരീസായും സിനിമയായും പ്രിസൺ ബ്രേക്ക് ഇനത്തിൽ നിരവധി...
access_time 20 Nov 2022 10:54 AM IST
വാഗൺ ദുരന്തമല്ല; കൂട്ടക്കൊലയെന്ന് തന്നെ പറയണം
ബ്രീട്ടീഷ് ഭരണകൂടം ദയാരഹിതമായി നടത്തിയ വാഗൺ കൂട്ടക്കൊലയ്ക്ക് നവംബർ 19 ന് 101 വർഷം തികയുന്നു. ചരിത്രം ഒരിക്കലും മറക്കാൻ പാടില്ലാത്തതാണ് ആ നരഹത്യ.
access_time 19 Nov 2022 3:53 PM IST
മഴവില്ലുമായി യൂറോപ്, പരവതാനികളുമായി ഇറാൻ; ലോകകപ്പിലെ രാഷ്ട്രീയക്കളികൾ
മൈതാനത്തിൽ ഒതുങ്ങാത്ത കളിയാണ് എന്നും കാൽപന്ത്. രാജ്യതാൽപര്യങ്ങളും ദേശീയതയും വംശീയതയും വർണവുമെല്ലാം ഫുട്ബാളിലെ ഒാരോ ഉരുളലിലും അടങ്ങിയിരിക്കുന്നു. രാഷ്ട്രീയ താൽപര്യങ്ങൾ എങ്ങനെയൊക്കെയാവും ഖത്തർ ലോകകപ്പിൽ ഉൾച്ചേരുക? കളിക്കളത്തിൽ ഉയരുന്ന മുദ്രാവാക്യം ഏത് ഗോൾപോസ്റ്റിലേക്കാണ് പായുക?
access_time 18 Nov 2022 4:15 PM IST
ജോർദാൻ നദിയോരത്തെ ഇസ്രായേൽ പട്ടാളക്കാരും  ലൂതിന്റെ പേരിലുള്ള രണ്ട് പാറകളും!
വി.കെ ഷമീം എഴുതുന്ന ജോർദാൻ യാത്ര - ഭാഗം മൂന്ന്
access_time 18 Nov 2022 11:04 AM IST
തകർന്നടിയുന്ന ബോളിവുഡിന് ദക്ഷിണേന്ത്യയിൽനിന്നും പഠിക്കാനേറെയുണ്ട്
ഇന്ത്യയുടെ ജനപ്രിയ സംസ്കാരത്തിൽ സിനിമകൾ വൻതോതിൽ ആധിപത്യം പുലർത്തുന്നുണ്ട്. സിനിമ കാണുന്നതിൽ നിന്ന് ഒരു ശരാശരി ഇന്ത്യൻ...
access_time 20 Dec 2022 1:33 PM IST
ബൂട്ടിടാത്ത ആ ഇന്ത്യക്കാരനെ യൂറോപ്യൻ ക്ലബ് ഇന്നും ഓർക്കുന്നുണ്ട്; ഇന്ത്യ മറന്ന മുഹമ്മദ് സലീമിന്റെ കഥ
വർഷം 1936. ചൈനീസ് ഒളിമ്പിക്സ് ടീം ഇന്ത്യയിൽ രണ്ടു സൗഹൃദമത്സരങ്ങൾ കളിക്കാനെത്തി. കൊൽക്കത്തയിലെ ഒന്നാം മത്സരത്തിന് ശേഷം...
access_time 14 Nov 2022 5:47 PM IST
കാഞ്ചി വലിക്കുന്ന ഭാട്യയും കത്തിക്ക് മൂർച്ചകൂട്ടുന്ന ഥാപ്പയും
മലയാളത്തിലെ പ്രശസ്തമായ കളിയെഴുത്തുകാരന്റെ ഒാർമകളും ഫുട്ബാൾ അനുഭവങ്ങളുമാണ് ഇത്....
access_time 14 Nov 2022 10:31 AM IST
കാലം പറന്നുപിടിക്കുന്ന കാവലോർമകൾ; മുൻ ഇന്ത്യൻ ഗോൾകീപ്പർ കെ.ടി. ചാക്കോ ജീവിതം പറയുന്നു
പത്തനംതിട്ട തിരുവല്ല ഓതറ ഗ്രാമത്തിൽ കീക്കാട്ടിൽ യോഹന്നാൻ തോമസിന്റെയും...
access_time 14 Nov 2022 10:31 AM IST
nisar worldcup football special
ചരിത്രത്തിൽ ഇതുവരെയില്ലാത്തവിധം യൂറോപ്പിനെ ശത്രുപക്ഷത്ത് നിർത്തിയുള്ള ഗാലറികളാവുമോ ഖത്തറിൽ ദൃശ്യമാവുക? ഖത്തറിൽ ലോകകപ്പ് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമം പ്രതിനിധി അവിടെ കണ്ട കാഴ്ചകൾക്കൊപ്പം കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള രണ്ട് ടീമുകളുടെ കളിതന്ത്രങ്ങളെയും കുറിച്ച് എഴുതുന്നു.
access_time 14 Nov 2022 10:51 AM IST
k hubaib worldcup football special
ഖത്തർ 12 വർഷംമുമ്പ് ലോകകപ്പ് ഫുട്ബാളിന് വേദിയാകുമെന്ന പ്രഖ്യാപനംതന്നെ 'മാറ്റം' എന്ന ഫിഫയുടെ മുദ്രാവാക്യത്തിന് അടിക്കുറിപ്പായിരുന്നു. പിന്നെ എങ്ങനെയൊക്കെയാണ് ഖത്തർ ലോകകപ്പിന് തയാറെടുത്തത്? മണലാരണ്യത്തിലെ ഫുട്ബാൾ മത്സരം എന്ത് കാഴ്ചവിരുന്നാവും സമ്മാനിക്കുക? മാധ്യമം ലേഖകൻ എഴുതുന്നു.
access_time 19 Nov 2022 11:41 AM IST
ചെറുതല്ല സ്വപ്നങ്ങൾ
ഒരിക്കൽപോലും യൂറോപ്പിനും ലാറ്റിനമേരിക്കക്കും പുറത്തുപോയിട്ടില്ലെന്ന സവിശേഷതയുള്ളതാണ് ഫിഫ ലോകകപ്പ് കിരീടം. ആ ചരിത്രം തിരുത്തപ്പെടുമോ?–എന്താണ് ലോകകപ്പിലെ പ്രതീക്ഷകൾ?
access_time 19 Nov 2022 12:57 PM IST
ആതിഥേയ(ർ)
ലോകകപ്പിന്റെ മികച്ച നടത്തിപ്പിന് സന്നദ്ധപ്രവർത്തകരുടെ പങ്ക് അത്യധികം വലുതാണ്. ഖത്തറിൽ വളന്റിയർ ടീമിന്റെ ഭാഗമായ മലയാളികളിലൊരാളാണ് സജ്‌ന സാക്കി കോളക്കോടൻ. വളന്റിയർ തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കുകയാണിവിടെ.
access_time 14 Nov 2022 10:49 AM IST
വിധേയന്‍ എന്ന ഒരു മീന്‍
സ്വതന്ത്രരുടെ ലോകത്തിൽനിന്നും കാരാഗാരത്തിന്‍റെ ദൂരമോർക്കുമ്പോഴേക്കും ...
access_time 14 Nov 2022 10:46 AM IST
മാരുതീയം
എന്റെ സാറിന്റെ ജീവിതം തുലച്ചത് നാൻസിയാണെന്നേ ഞാൻ പറയൂ. കോളേജിൽ സാറായിരുന്നു താരം. പിള്ളേരെല്ലാം ഇംഗ്ലീഷ് കടലിലേക്ക് ചാടിയിറങ്ങും. ആ കാറ്റിന്റെ ദിക്കിലേക്ക് കുട്ടികളുടെ പായ്ക്കപ്പലോട്ടം. കരയിലെ സാറന്മാരതുകണ്ട് കൊതിച്ചുനിൽക്കും. | ചിത്രീകരണം: സലിം റഹ്മാൻ
access_time 29 Dec 2022 3:13 PM IST