Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightArticles

Articles

നമുക്ക് മുന്നിലെ പ്രതീക്ഷകൾ
കോമൺവെൽത്ത് ഗെയിംസ് കഴിഞ്ഞു. എന്താണ് ഇന്ത്യയുടെ ഭാവി പ്രതീക്ഷകൾ? അടുത്ത് നടക്കുന്ന ഏഷ്യൻ ഗെയിംസിലും ഒളിമ്പിക്സിലും എന്താണ് സാധ്യതകൾ? -വിശകലനം.
access_time 5 Sept 2022 11:33 AM IST
എൻ.ഡി.ടി.വി എൻ.ഡി.എ ടി.വി ആകുമ്പോൾ
പ്രണോയ് റോയിയുടെ എൻ.ഡി.ടി.വി അദാനി സ്വന്തമാക്കുമ്പോൾ സംഭവിക്കുന്നത് എന്താണ്? എന്താണ്...
access_time 17 Sept 2022 3:25 PM IST
ദാ വരുന്നു ഫുട്ബാളിലെ കല്യാൺജി ആനന്ദ്ജി
കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ ആദ്യ അഖിലേന്ത്യാ കിരീടവിജയത്തിന് അരനൂറ്റാണ്ട് കഴിയുന്നു. ആ വിജയത്തിന്റെ ശിൽപിയെക്കുറിച്ച് എഴുതുകയാണ് മുതിർന്ന മാധ്യമപ്രവർത്തകനും കളിയെഴുത്തുകാരനുമായ ലേഖകൻ.
access_time 5 Sept 2022 9:15 AM IST
deedi happiness iffi
ഗോവ ചലച്ചിത്രമേളയിൽ തന്നെ പിടിച്ചിരുത്തിയ സിനിമ ‘ഹാപ്പിനസി’നെക്കുറിച്ച് എഴുതുകയാണ് ചലച്ചിത്രപ്രവർത്തകയായ ലേഖിക. ഇൗ സിനിമ കസാഖ്സ്താനിലെ മാത്രമല്ല, നമ്മുടെ ‘ഖസാക്കിസ്താനിലെ’ ആണത്തങ്ങൾക്കും ബാധകമാണ് എന്ന് എഴുതുന്നു.
access_time 3 Dec 2022 11:19 AM IST
പത്രപ്രവർത്തനത്തിന്റെ മനുഷ്യപ്പറ്റുള്ള മുഖം: കാമ്പിശ്ശേരി കരുണാകരന്റെ ഇടപെടലുകളെ അനുസ്മരിക്കുന്നു
''പുന്നപ്ര വയലാർ തടവുകാരെ മോചിപ്പിക്കുന്ന കാര്യത്തിൽ എന്തെങ്കിലും തീരുമാനമായോ?'' ...
access_time 29 Aug 2022 9:15 AM IST
ടോളിഗഞ്ചിൽ താമസിക്കുമ്പോൾ അംഫാൻ കൊടുങ്കാറ്റ് വീശിയതിന്റെ അനുഭവം ഇ. സന്തോഷ് കുമാര്‍ എഴുതുന്നു
ഇതൊരു അത്യപൂർവമായ ഒരു അനുഭവ ഒാർമയാണ്. ടോളിഗഞ്ചിൽ താമസിക്കുേമ്പാൾ അംഫാന്‍ കൊടുങ്കാറ്റ് വീശിയതിന്റെ അനുഭവം. കൊടുങ്കാറ്റ് വായനയുടെ ഏടുകളിൽനിന്ന് തന്നിലേക്കും വീശിയടിച്ചുവെന്ന് കഥാകൃത്തും നോവലിസ്റ്റുമായ ലേഖകൻ എഴുതുന്നു.
access_time 29 Aug 2022 8:45 AM IST
പിലാത്തോസായ നാരേണൻ
ആത്മകഥയിലെ എഴുതപ്പെടാത്ത ഒരു അധ്യായം. കുട്ടിക്കാലത്തെ ജാതിയും മതവുമായി കെട്ടുപിണഞ്ഞ അനുഭവം. സ്കൂൾ കാലത്തെ ഒരു നാടകാഭിനയ ഒാർമയിലൂടെ കാലത്തെ പ്രഹരിക്കുകയാണ്, 2022 ആഗസ്റ്റ് 16ന് അന്തരിച്ച എഴുത്തുകാരൻ. ആഴ്ചപ്പതിപ്പ് ലക്കം: 1148ൽനിന്ന് പുനഃപ്രസിദ്ധീകരണം.
access_time 22 Aug 2022 10:53 AM IST
നാഞ്ചിയമ്മയുടെ  ഭൂമി തട്ടിയെടുത്തത് എങ്ങനെ?; അട്ടപ്പാടിയിലെ ഭൂമാഫിയയുടെ ചെയ്തികൾ തുറന്നുകാണിക്കുന്നു
അട്ടപ്പാടിയുടെ ചരിത്രത്തെ മാറ്റിമറിക്കുന്ന ശബ്ദമായി നാഞ്ചിയമ്മ മാറിയിട്ടുണ്ട്. മുഖ്യധാരാ സമൂഹവും സിനിമയിലെ പ്രമുഖരും നാഞ്ചിയമ്മയെ ചേർത്തുപിടിക്കുമ്പോഴും അവരെല്ലാം നാഞ്ചിയമ്മക്ക് ലഭിക്കേണ്ട നീതിയെക്കുറിച്ച് സംസാരിക്കുന്നില്ല. നാഞ്ചിയമ്മയും കുടുംബവും അതുപോലെ നിരവധി പേരും അട്ടപ്പാടിയിലെ ഭൂമാഫിയയുടെ ഇരകളായതെങ്ങനെയെന്ന് വിശദീകരിക്കുകയാണ് ഈ ലേഖനം.
access_time 22 Aug 2022 10:47 AM IST
ചരിത്രത്തിൽ, വിശ്വാസത്തിൽ യേശുവും ക്രിസ്തുവും രണ്ട് വ്യക്തിത്വങ്ങളായി  പ്രത്യക്ഷപ്പെടുന്നുണ്ടോ?  -ബാലചന്ദ്രൻ ചുള്ളിക്കാട് സംസാരിക്കുന്നു
ഞാൻ സ്‌കൂൾ വിദ്യാർഥിയായിരുന്ന കാലത്താണ് മലയാള സാഹിത്യരംഗത്ത് ആധുനികത...
access_time 22 Aug 2022 9:31 AM IST
ജനാധിപത്യം, മതേതരത്വം, സാമൂഹികനീതി: നമ്മൾ എത്ര അകലെ?
എന്തായിരുന്നു 75 വർഷത്തെ ഇന്ത്യൻ രാഷ്ട്രീയം? ഇന്ത്യ ഇന്ന് എത്തിനിൽക്കുന്ന അവസ്ഥകൾ അറിയാൻ കേന്ദ്രത്തില്‍ അധികാരം കൈയാളിയ കക്ഷികളുടെ പ്രവര്‍ത്തനം മാത്രമല്ല ഈ ഘട്ടത്തിൽ വിലയിരുത്തേണ്ടത്. സംസ്ഥാനങ്ങളില്‍ അധികാരം കൈയാളിയവരും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിരുന്നവരുടെ പ്രവർത്തനവും പരിശോധിക്കപ്പെടണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ എഴുതുന്നു.
access_time 17 Aug 2022 2:25 PM IST
സ്വാതന്ത്ര്യത്തിന് എന്നുമൊരേ പ്രായം!; കെ.ഇ.എൻ എഴുതുന്നു
‘‘ഇന്ത്യാചരിത്രത്തെയാകെ അപരവിദ്വേഷത്തിന്‍റെ ചുരുക്കെഴുത്താക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചാല്‍, നമ്മുടെ സ്വാതന്ത്ര്യത്തില്‍ ഇരുള്‍ പരക്കും. വെളിച്ചത്തിന്‍റെയും വിസ്തൃതിയുടെയും ഒഴുക്കിന്‍റെയും കലര്‍പ്പിന്‍റെയും പാരസ്പര്യത്തിന്‍റെയും നാനാവിധത്തിലുള്ള പൂക്കള്‍ നിറംകെട്ട് കൊഴിഞ്ഞ് ദുര്‍ഗന്ധം പരത്തും’’ -ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ എഴുതുന്നു.
access_time 15 Aug 2022 9:45 AM IST
നാഞ്ചിയമ്മ ശാസ്ത്രീയ സംഗീത മത്സരത്തിൽ പങ്കെടുത്തിട്ടില്ല
മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാഞ്ചിയമ്മ നേടിയപ്പോൾ ചില കോണുകളിൽനിന്ന് വിമർശനം ഉയർന്നു. സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും വിട്ടുപോകാത്ത വംശീയതയുടെയും ജാതിവെറിയുടെയും തുടർച്ചയാണോ ആ ആക്ഷേപങ്ങൾക്ക് കാരണം?
access_time 15 Aug 2022 9:30 AM IST
ജനാധിപത്യത്തിനകത്തെ ഫാഷിസ്റ്റ് ഒളിയിടങ്ങൾ
അധികാര കൈമാറ്റത്തിന് മുക്കാൽ നൂറ്റാണ്ട് പൂർത്തിയാകുേമ്പാൾ ജനാധിപത്യം ഗൗരവമായ പ്രതിസന്ധിയിലാണ്. എങ്ങനെയാണ് ഒരു ജനാധിപത്യ ഭരണഘടനയെ നിലനിർത്തിക്കൊണ്ടുതന്നെ സ്വാതന്ത്ര്യ പൗരാവകാശ നിഷേധങ്ങൾ സാധ്യമാകുന്നത്? വ്യക്തികളുടെ അടിസ്ഥാന സ്വാതന്ത്ര്യവും നീതിയും സംരക്ഷിക്കുന്നതിൽ ഇന്ത്യൻ ഭരണഘടന നിരന്തരം പരാജയപ്പെടുന്നത് എന്തുകൊണ്ടാണ്? എങ്ങനെയൊക്കെയാണ് നിയമപരമായ അട്ടിമറികൾ സംഭവിച്ചത്? ^ഹൈകോടതി അഭിഭാഷകനും നിയമജ്ഞനും ഗ്രന്ഥകർത്താവുമായ ലേഖകന്റെ വിശകലനവും വിമർശനവും.
access_time 15 Aug 2022 9:30 AM IST
kerala fisheries boat
കേരളത്തിലെ മത്സ്യബന്ധന മേഖല ഗുരുതരമായ പ്രതിസന്ധിയിലാണ്. മീൻ ഉൽപാദനം കുറഞ്ഞു. മീനുകൾ ലഭ്യമല്ലാത്ത അവസ്ഥ, സമുദ്രം കൊള്ളയടിക്കുന്ന വിദേശ കപ്പലുകൾ എന്നിങ്ങനെ തീരദേശത്തെയും കേരളത്തെയും കൊടുംവറുതിയിലേക്ക് തള്ളിവിടുന്ന സ്ഥിതിയാണ് സംജാതമായിട്ടുള്ളത്. അത് എന്തുകൊണ്ട്? എന്താണ് നമുക്ക് മുന്നിലുള്ള ബദൽ?
access_time 17 Aug 2022 2:28 PM IST