Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightArticles

Articles

ആതിഥേയ(ർ)
ലോകകപ്പിന്റെ മികച്ച നടത്തിപ്പിന് സന്നദ്ധപ്രവർത്തകരുടെ പങ്ക് അത്യധികം വലുതാണ്. ഖത്തറിൽ വളന്റിയർ ടീമിന്റെ ഭാഗമായ മലയാളികളിലൊരാളാണ് സജ്‌ന സാക്കി കോളക്കോടൻ. വളന്റിയർ തിരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങൾ വിശദീകരിക്കുകയാണിവിടെ.
access_time 14 Nov 2022 10:49 AM IST
നവസമൂഹ സൃഷ്ടിയുടെ പ്രതിസന്ധികള്‍
''സമൂഹത്തെ മുന്നോട്ടുനയിക്കുന്ന ആശയങ്ങളും അഭിലാഷങ്ങളും ഇല്ലാതാവുന്ന ജനത വളരെ പെട്ടെന്ന് ആന്തരിക ദ്രവീകരണത്തിന് വിധേയമാകുന്നു. അത്തരമൊരു ശിഥിലീകരണത്തിന്റെ വക്കിലേക്ക് കേരളം നീങ്ങുന്നു എന്നത് ജനാധിപത്യ ശക്തികളുടെ പുനരേകീകരണത്തിനുള്ള സൂചനയായി നാം മനസ്സിലാക്കേണ്ടതുണ്ട്'' എന്ന് ചിന്തകനും എഴുത്തുകാരനും അധ്യാപകനുമായ ലേഖകൻ എഴുതുന്നു.
access_time 7 Nov 2022 10:48 AM IST
ജനകീയ പ്രക്ഷോഭങ്ങൾ ജനങ്ങൾക്ക് നൽകുന്നത്
സംസ്ഥാനത്ത് അത്യുജ്ജ്വലമായ നിരവധി ജനകീയ സമരങ്ങളുണ്ടായി. എന്നാൽ, അവ രാഷ്ട്രീയ സമരങ്ങളുടെ തലത്തിലേക്ക് കടന്നുവോ? എന്തുകൊണ്ട് അങ്ങനെ സംഭവിച്ചില്ല? സിവിൽ പൊളിറ്റിക്സ് ഇങ്ങനെ തുടർന്നാൽ മതിയോ? മാർക്സിസ്റ്റ് ചിന്തകനും രാഷ്ട്രീയപ്രവർത്തകനും 'ഭൂമി, ജാതി, ബന്ധനം' എന്ന കൃതിയുടെ രചയിതാവുമായ ലേഖകന്റെ വിശകലനം.
access_time 7 Nov 2022 10:49 AM IST
ജനകീയ സമരങ്ങളിലെ ജനവും രാഷ്ട്രീയവും
''ഈ പോരാട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കാൻ സിവിൽ സമൂഹ പ്രസ്ഥാനങ്ങളും തയാറാകേണ്ടതാണ്. അല്ലാത്തപക്ഷം ഈ വിഷയങ്ങൾ ചർച്ചചെയ്യാൻപോലും രാഷ്ട്രീയ സമൂഹവും സിവിൽ സമൂഹവും ഇല്ലാത്ത അവസ്ഥയായിരിക്കും സംജാതമാകുക'' എന്ന് സാമൂഹിക പ്രവർത്തകനും ജനകീയ സമരങ്ങളുടെ ചരിത്രകാരനുമായ ലേഖകൻ വാദിക്കുന്നു.
access_time 7 Nov 2022 10:49 AM IST
ജനങ്ങൾ സമരം ചെയ്യുന്നത് എന്തുകൊണ്ട്?
സംസ്ഥാനത്ത് അങ്ങോളമിേങ്ങാളം ബദൽ രാഷ്ട്രീയത്തിന്റെ സ്വഭാവമുയർത്തി നിരവധി സമരങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ, ഈ സമരങ്ങൾക്കും ബദൽ രാഷ്ട്രീയത്തിനുമെതിരെ എതിർപ്പ് പല കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ട്. സമരങ്ങൾ അട്ടിമറിക്കപ്പെടുന്നു, സമരങ്ങൾ ഹൈജാക്ക് ചെയ്യപ്പെടുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങൾ മുതൽ അതിൽ പങ്കെടുക്കുന്ന വ്യക്തികളെക്കുറിച്ചു വരെ ആക്ഷേപമുയരുന്നു. എന്താണ് ഈ സമരങ്ങൾ ഉയർത്തുന്ന രാഷ്ട്രീയവും പ്രസക്തിയും? ചിന്തകനും നിരവധി സമരങ്ങളിൽ പങ്കാളിയുമായ ലേഖകൻ വിശകലനംചെയ്യുന്നു.
access_time 7 Nov 2022 10:48 AM IST
കാപികോ നൽകുന്ന സൂചനകൾ, പാഠങ്ങൾ
കേരളത്തിന്റെ ടൂറിസം സാധ്യതകളെപ്പറ്റിയും വരുമാനത്തെപ്പറ്റിയും വാചാടോപങ്ങൾ...
access_time 31 Oct 2022 10:30 AM IST
നമ്മുടെ സിനിമ എങ്ങനെയാണ് യാത്രയെ ദൃശ്യവത്കരിച്ചത്? -വിശകലനം
നമ്മുടെ സിനിമ എങ്ങനെയൊക്കെയാണ് യാത്രയെ ദൃശ്യവത്കരിച്ചത്? യാത്ര പ്രമേയമാകുന്ന, ടൂറിസ്റ്റ് മേഖല പ്രധാന ചിത്രീകരണ ഇടമാകുന്ന സിനിമകൾ എന്തു സന്ദേശമാണ് നൽകിയത്? കേരളീയത, മലയാളി സ്വത്വം തുടങ്ങിയ ബൃഹദാഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും സിനിമയുള്‍പ്പെടെയുള്ള വിനോദവ്യവസായങ്ങളിലെ യാത്രാനുഭവങ്ങള്‍ സവിശേഷമായ പങ്കുവഹിക്കുന്നുണ്ടോ? -വിശകലനം.
access_time 31 Oct 2022 9:45 AM IST
പൈതൃകനടത്തം പരേഡ് ഗ്രൗണ്ടിൽ അവസാനിപ്പിക്കുകയല്ല, ആരംഭിക്കുകയാണ്!
കേരളത്തിലെ ടൂറിസം സാധ്യതകൾ വേണ്ടപോലെ ആരും പ്രയോജനപ്പെടുത്തിയിട്ടില്ല. അതിന് മികച്ച...
access_time 31 Oct 2022 9:31 AM IST
കേരളത്തിൽ എങ്ങനെയാണ് ടൂറിസം വികസിച്ചത്?, ഇനി കേരളത്തിന് മുന്നേറാനുള്ള ദൂരമെത്രയാണ്?; കെ. ജയകുമാർ എഴുതുന്നു
കേരളത്തിൽ എങ്ങനെയാണ് ടൂറിസം വികസിച്ചത്? എന്തായിരുന്നു പ്രശ്നങ്ങൾ? അതെങ്ങനെ മറികടന്നു? ഇനി കേരളത്തിന് മുന്നേറാനുള്ള ദൂരമെത്രയാണ്? ^ടൂറിസം ഡയറക്ടറും ചീഫ് സെക്രട്ടറിയും ആയി പ്രവർത്തിക്കുകയും ടൂറിസത്തെപ്പറ്റി ആധികാരിക ഗ്രന്ഥങ്ങൾ എഴുതുകയും ചെയ്ത കവി കൂടിയായ ലേഖകൻ സമഗ്ര ചിത്രം അവതരിപ്പിക്കുന്നു.
access_time 31 Oct 2022 9:30 AM IST
നാം എന്ത് ധരിക്കണം?; ഹിജാബ് വിഷയത്തിൽ സുപ്രീംകോടതി ഭിന്നവിധികൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ചില വസ്ത്രചിന്തകൾ പങ്കുവെക്കുന്നു
രാജാവ് നഗ്നനാണ് എന്ന് വിളിച്ചുപറഞ്ഞ കുട്ടിയുടെ കഥ നമ്മെ...
access_time 24 Oct 2022 10:54 AM IST
നിഷ്ഠുരമായ യു.എ.പി.എയുടെ ചരിത്രപശ്ചാത്തലം എന്താണ്? എങ്ങനെയാണ് ഇൗ നിയമം രാജ്യത്ത് അടിച്ചമർത്തലിന്റെ ഉപകരണമായി മാറിയത്?
നിഷ്ഠുരമായ യു.എ.പി.എയുടെ ചരിത്രപശ്ചാത്തലം എന്താണ്? എങ്ങനെയാണ് ഇൗ നിയമം രാജ്യത്ത് അടിച്ചമർത്തലിന്റെ ഉപകരണമായി മാറിയത്? വർഷങ്ങളായി യു.എ.പി.എ കേസുകൾ കൈകാര്യംചെയ്യുന്ന അഭിഭാഷകനും മനുഷ്യാവകാശ പ്രവർത്തകനുമായ അഡ്വ. കെ.എസ്. മധുസൂദനൻ നിയമത്തിന്റെ പ്രശ്നങ്ങൾ വിശദീകരിക്കുന്നു.
access_time 10 Oct 2022 9:45 AM IST
എന്താണ് നമ്മുടെ സർവകലാശാലകളിൽ നടക്കുന്നത്?; വിശകലനവും അന്വേഷണവും
കേരളത്തിലെ സർവകലാശാലകളുടെ നടത്തിപ്പുകൾ ഗുരുതരമായ ആക്ഷേപങ്ങൾക്ക് വിധേയമാകുന്ന കാലമാണിത്. ബന്ധുനിയമനം, അനർഹരെ തിരുകിക്കയറ്റൽ, അനാവശ്യ രാഷ്ട്രീയ ഇടപെടൽ, സിലബസുകളിലെ ഹിന്ദുത്വവത്കരണം എന്നിങ്ങനെ വിവിധ ആക്ഷേപങ്ങൾ ഉയരുന്നു. എന്താണ് നമ്മുടെ സർവകലാശാലകളിൽ നടക്കുന്നത് എന്നത് വിശകലനംചെയ്യുകയാണ് ഇൗ വിമർശനലേഖനം.
access_time 6 Oct 2022 2:44 PM IST
ടെന്നിസിൽ ഒരു യുഗം അവസാനിക്കുന്നു
ഗ്രാൻഡ് സ്ലാം ടെന്നിസ് കിരീടങ്ങളുടെ എണ്ണത്തിൽ ഒന്നാമനായ റാഫേൽ നദാലും (22)...
access_time 3 Oct 2022 9:46 AM IST
കാസർകോട്ടെ കേന്ദ്ര സർവകലാശാലയെക്കുറിച്ച് ആരും മിണ്ടാത്തതെന്താണ്?; അവിടുത്തെ കാര്യങ്ങൾ സുതാര്യമാണോ?
കണ്ണൂർ അടക്കമുള്ള സർവകലാശാലകളിലെ നിയമനങ്ങളും ചട്ടങ്ങളും വിവാദമാകുേമ്പാഴും ആരും കാസർകോെട്ട കേന്ദ്ര സർവകലാശാലയെക്കുറിച്ച് പറയാറില്ല. അവിടത്തെ നിയമനങ്ങൾ എത്തരത്തിലുള്ളതാണ്?
access_time 3 Oct 2022 9:30 AM IST
ഹിന്ദുത്വ ഫാഷിസത്തിന്റെ കാലത്ത് ഗാന്ധിക്ക് എന്താണ് പ്രസക്തി?; സച്ചിദാനന്ദൻ എഴുതുന്നു
01 ഗൗരി ലങ്കേഷിെൻറ കൊലപാതകത്തെ തുടർന്ന് പ്രസിദ്ധീകരിക്കപ്പെട്ട ഒരു കാര്‍ട്ടൂണ്‍...
access_time 1 Oct 2022 1:36 PM IST