Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightSocial

Social

കാൽപനിക ഫുട്ബാളും യൂറോപ്യൻ പ്രായോഗികതയും
കളിക്കാരും ആരാധകരുമെല്ലാം ഇവിടെ ഫുട്ബാൾ ആസ്വദിക്കുകയാണ്, അവരതിൽ ആനന്ദം കണ്ടെത്തുകയാണ്. ഇംഗ്ലണ്ടിന്റെയും ഫ്രാൻസിന്റെയും കളിയും സംഘാടന മികവും നമ്മൾ ചർച്ച ചെയ്യുമ്പോൾ ബ്രസീൽ ആ കൂട്ടത്തിൽ നിന്നൊഴിവാക്കപ്പെടുന്നതിനുള്ള കാരണം ഫുട്ബാൾ ആഘോഷിക്കപ്പെടേണ്ട ഒന്നാണെന്ന് നിരന്തരം ഓർമിപ്പിക്കുന്ന ബ്രസീലിയൻ ശൈലിയാണ്. ഈ ആസ്വാദനത്തിന്റെ മൂർത്ത രൂപമാണ് ടിറ്റെയുടെ ബ്രസീൽ ഇന്നലെ പ്രദർശിപ്പിച്ചത്.
access_time 29 Dec 2022 2:49 PM IST
arabian nights five
ടൂർണമെന്റ് ഫേവറിറ്റുകളെന്ന ഖ്യാതിയുമായെത്തിയ ഇംഗ്ലണ്ടും ഫ്രാൻസും അത് പ്രകടനത്തിൽ തെളിയിക്കുന്നുണ്ട്. കാന്റെ, പോഗ്ബ, ബെൻസേമ, എൻകുകു എന്നീ അതികായന്മാരില്ലാതെ കളിക്കുന്ന ഫ്രാൻസ് ഒരിക്കലും അവരുടെ കുറവ് പ്രകടിപ്പിച്ചിട്ടില്ല. 60ആം മിനിറ്റ് വരെ തിളങ്ങി നിന്ന സാക്കയെയും ഫോഡനെയും പിൻവലിച്ചു ഗ്രീലിഷിനെയും റാഷ്‌ഫർഡിനെയും ഇറക്കാൻ മാത്രം ശക്തമാണ് ഇംഗ്ലണ്ട് ബെഞ്ച്. അറേബ്യൻ നൈറ്റ്സ് അഞ്ചാം ഭാഗം.
access_time 29 Dec 2022 2:49 PM IST
arabian nights four
കളിയുടെ മുക്കാൽ പങ്കും അതിർത്തികാക്കുന്ന സിംഹത്തെപ്പോലെ ഗ്രൗണ്ടിലൂടെ ഓടിനടന്നു പൊടുന്നനെയുള്ള നീക്കങ്ങൾ കൊണ്ട് അവസരങ്ങൾ സൃഷ്ടിച്ചെടുക്കുന്ന മെസ്സി നമ്മെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്നു. അങ്ങനെയൊരു ഗോൾ നേടാൻ അയാൾക്കല്ലാതെ മറ്റാർക്കും കഴിയില്ലായിരുന്നു. അറേബ്യൻ നൈറ്റ്സ് ഭാഗം നാല്.
access_time 29 Dec 2022 2:47 PM IST
arabian nights three
കണക്കുവീട്ടലിന്റെയും നഷ്ടക്കണക്കുകളുടെയും കണ്ണീരും പുഞ്ചിരിയും അലയടിച്ച ഗ്രൂപ്പ് ഘട്ടത്തിന്റെ അവസാന ദിവസം എന്നും ഓർമിക്കപ്പെടട്ടെ. ബാക്കിയായവർ ഇന്നുമുതൽ ഒറ്റ ലക്ഷ്യത്തിനായി പന്തുതട്ടും. അറേബ്യൻ നൈറ്റ്സ് ഭാഗം മൂന്ന്.
access_time 29 Dec 2022 2:47 PM IST
game nights sarfras one
റാസ് അബൂ അബൂദിലേക്ക് ഒഴുകിയെത്തിയ അർജന്റീനിയൻ ആരാധകർ നിശബ്ദരായി. സൗദിയുമായുള്ള മത്സരത്തിന്റെ ഭീകരമായ ഓർമകൾ, ടൂർണമെന്റിൽ നിന്നും പുറത്താകുമ്പോഴുള്ള വേദന - ഇതൊക്കെയും അവർ മനസിൽ കണ്ടിട്ടുണ്ടാവാം. മെസ്സിയുടെ അമർഷം ബിഗ്‌സ്‌ക്രീനിൽ പ്രകടമായിരുന്നു. എന്നാൽ ഷ്റ്റെസ്നെ എന്ന പോരാളിയുടെ മുന്നിൽ ഈ രാത്രി അടിയറവ് വെക്കാൻ അവർക്കു സമ്മതമായിരുന്നില്ല. അറേബ്യൻ നൈറ്റ്സ് ആരംഭിക്കുന്നു.
access_time 29 Dec 2022 2:48 PM IST
ദലിത് ജീവിതവും ആചാരഭൂഷണവും
കേരളത്തിലെ ദലിത് സമൂഹത്തിന്റെ ജീവിതം മാറ്റുന്നതിൽ പണ്ഡിറ്റ് കറുപ്പന് പലരീതിയിൽ പങ്കുണ്ട്. ജാതിക്കെതിരെയുള്ള അദ്ദേഹത്തിന്റെ പോരാട്ടം എത്തരത്തിലുള്ളതായിരുന്നു. ദലിത് ജീവിതവും ആചാരവുമായുള്ള ബന്ധത്തെ അദ്ദേഹം എങ്ങനെ കണ്ടു?
access_time 10 Oct 2022 9:15 AM IST
അംബേദ്കറുടെ തിരുവിതാംകൂര്‍ ബന്ധത്തിനുമുണ്ട് തെളിവ്!
പുരാരേഖകള്‍വെച്ച് ഡോ. ബി.ആര്‍. അംബേദ്കറുടെ 1950ലെ തിരു-കൊച്ചി സന്ദര്‍ശനത്തെപ്പറ്റി മുമ്പ്...
access_time 6 Oct 2022 2:43 PM IST
അന്താരാഷ്ട്ര ബിരുദാനന്തര സ്കോളർഷിപ്പ്
Liverpool Hope University is very pleased to announce its exclusive International Postgraduate Scholarship,It will be...
access_time 18 Sept 2022 11:06 AM IST
കടലിലും കരയിലും ഭരണരംഗത്തും തോറ്റ ജനത- സേവ് ആലപ്പാട് സമര  നായകരിലൊരാളായ കെ.സി. ശ്രീകുമാർ സംസാരിക്കുന്നു
മത്സ്യമേഖലയിൽ ദീർഘകാലമായി തൊഴിൽചെയ്ത് ജീവിക്കുന്ന, തീരദേശ പ്രശ്നങ്ങൾ സുവ്യക്തമായി അറിയാവുന്ന, ‘സേവ് ആലപ്പാട്’ സമര നായകരിലൊരാളായ കെ.സി. ശ്രീകുമാർ സംസാരിക്കുന്നു ^കടലിനെയും തീരത്തെയും തീരത്തെ ജനങ്ങളെയും കുറിച്ച്.
access_time 1 Aug 2022 9:00 AM IST
അതിജീവനത്തിന് സമരമാണ് വഴി
േകരളത്തിലെ മത്സ്യത്തൊഴിലാളികൾ നിരന്തരം സമരങ്ങളിലൂടെയാണ് അതിജീവിച്ചത്. അവർക്ക് മുന്നിൽ ഇനിയും ശേഷിക്കുന്നത് സമരമാണെന്ന് വൈപ്പിനിലെസമര അനുഭവങ്ങളിൽനിന്ന് ട്രേഡ് യൂനിയൻ പ്രവർത്തകനായ ലേഖകൻ വാദിക്കുന്നു.
access_time 1 Aug 2022 8:45 AM IST
ഹാനി ബാബു അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ജൂലൈ 28ന് രണ്ടു വർഷം; ജീവിതപങ്കാളിയും എഴുത്തുകാരിയുമായ ജെനി റൊവിന എഴുതുന്നു.
ഭീമ കൊറേഗാവ്-എൽഗർ പരിഷദ് കേസിൽ മലയാളി അധ്യാപകനും എഴുത്തുകാരനുമായ ഹാനി ബാബു അറസ്റ്റ് ചെയ്യപ്പെട്ടിട്ട് ജൂലൈ 28ന് രണ്ടു വർഷം പൂർത്തിയാകുന്നു. കേസിനെപ്പറ്റിയും തടവിനെപ്പറ്റിയും അനുഭവിക്കുന്ന സംഘർഷങ്ങളെപ്പറ്റിയും ഹാനി ബാബുവിന്റെ ജീവിതപങ്കാളിയും എഴുത്തുകാരിയുമായ ജെനി റൊവിന എഴുതുന്നു.
access_time 25 July 2022 9:30 AM IST
avikkal strike
കോഴിേക്കാട് കടപ്പുറത്തെ ആവിക്കൽ തോട്ടിലെ ജനം ശുചിമുറി മാലിന്യസംസ്കരണ പ്ലാന്റിനെതിരെ തെരുവിലിറങ്ങിയിരിക്കുകയാണ്. അടിച്ചമർത്താൻ നോക്കിയിട്ടും, തീവ്രവാദിപട്ടം ചാർത്തിയിട്ടും ആ ജനത പോരാട്ടത്തിലാണ്. എന്താണ് സമരം നൽകുന്ന പാഠങ്ങൾ, സൂചനകൾ?
access_time 19 July 2022 7:55 PM IST
മരിയനാട് എസ്റ്റേറ്റിൽ സംഭവിക്കുന്നത് എന്ത്?; എന്തിനാണ് ആദിവാസികൾ സമരം ചെയ്യുന്നത്
വയനാട്ടിലെ മരിയനാട് എസ്റ്റേറ്റിൽ ഭൂരഹിതരായ ആദിവാസികൾ തങ്ങൾക്ക് നീക്കിവെച്ച ഭൂമി പിടിച്ചെടുത്ത് കുടിൽകെട്ടി സമരം തുടരുകയാണ്. എന്താണ് സമരത്തിന്റെ ഉദ്ദേശ്യം? എന്താണ് സമരഭൂവിലെ കാഴ്ചകൾ?
access_time 18 July 2022 11:59 AM IST
അതിജീവനമാണ് ഈ സമരത്തമരുകളിലെ വെടിമരുന്ന്
കിളിമാനൂർ തോപ്പിൽ കോളനിക്കാർ നീണ്ടകാലമായി സമരം തുടരുകയാണ്. സമരത്തിന്റെ നേതാവായ സേതുവിന് പോരാട്ടജീവിതത്തിന്‍റെ അടയാളപ്പെടുത്തലെന്നോണം സമൂഹം ചാർത്തിക്കൊടുത്തതാണ് പേരിനൊപ്പമുള്ള 'സമരം'. അദ്ദേഹം തന്‍റെയും കോളനിയുടെയും ജീവിതകഥ പറയുന്നു.
access_time 18 July 2022 12:29 PM IST