Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

കുഴിയാന,  വീട് നഷ്ടപ്പെട്ട കുട്ടി
1. കുഴിയാനഅമ്മ പണിക്കു പോയിത്തുടങ്ങിയപ്പോഴാണ്ഞങ്ങൾ ലോകം കണ്ടുതുടങ്ങിയത്പണ്ടൊരിക്കെ...
access_time 5 Dec 2022 3:41 AM GMT
സിനിമ ഏതു തരത്തില്‍ മാറിയെന്നാണ് നിങ്ങൾ പറയുന്നത്
Interview
Premium
വ്യത്യസ്ത രാഷ്ട്രീയവും ഭാവുകത്വവും മുന്നോട്ടുവെക്കേണ്ടവർ ഇപ്പോഴും സിനിമക്ക് പുറത്താണെന്ന് സുവ്യക്തമായി പറയുകയാണ് അഭിനേതാവും സാമൂഹിക പ്രവർത്തകയുമായ ജോളി ചിറയത്ത്. പുതുകാല സിനിമകളിലെ സജീവ സാന്നിധ്യമായ അവർ ഈ വര്‍ഷത്തെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ അഭിനേതാവായി തിരഞ്ഞെടുക്കപ്പെട്ടു. തന്റെ ജീവിതത്തെയും സിനിമയെയും സാമൂഹിക അവസ്ഥകളെയും കുറിച്ചു സംസാരിക്കുകയാണ് ഇൗ ദീർഘസംഭാഷണത്തിൽ ജോളി ചിറയത്ത്.
access_time 5 Dec 2022 3:31 AM GMT
സിനിമാ മാതൃകകളെ സാഹസികമായി അതിലംഘിച്ചൊരാൾ
Articles
Premium
അടുത്ത ദിവസങ്ങളിൽ തുടങ്ങാനിരിക്കുന്ന 27ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ (ഐ.എഫ്.എഫ്.കെ) സമഗ്രസംഭാവന പുരസ്കാരത്തിനർഹനായിരിക്കുന്നത് ഹംഗേറിയൻ സംവിധായകനായ ബേലാ താർ ആണ്. ചലച്ചിത്രരംഗത്തുതന്നെ വേറിട്ട ജീനിയസുകളിൽ ഒരാളാണ് അദ്ദേഹം. ഒമ്പത് ഫീച്ചർ സിനിമകളുമായി അദ്ദേഹം മാറ്റിമറിച്ച സിനിമാ ഭാഷകളെയും ചരിത്രത്തെയും പറ്റി എഴുതുകയാണ് നിരൂപകൻകൂടിയായ ലേഖകൻ.
access_time 5 Dec 2022 3:15 AM GMT
രാത്രിയില്‍ ഡാമില്‍ ഇറങ്ങരുത്
''ഭൂമി ഉരുണ്ടതാണെന്ന്പറയുന്നവര്‍ പറയട്ടേ...,ഭൂമി...
access_time 5 Dec 2022 3:11 AM GMT
മാന്യതയുടെ പാരമ്പര്യം
പാകിസ്താൻ കവിത. മൊഴിമാറ്റം: ഷൈന പി.എ
access_time 5 Dec 2022 2:59 AM GMT
പൗരസമൂഹരാഷ്ട്രീയത്തിന്റെ പ്രതിസന്ധികള്‍
മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1289) തുടങ്ങിവെച്ച ‘കേരളത്തിന്റെ സിവിൽ പൊളിറ്റിക്സിന് എന്തു സംഭവിച്ചു’ എന്ന സംവാദത്തിൽ ഇടപെടുകയാണ് സാമൂഹികപ്രവർത്തകനായ ലേഖകൻ. ആത്മീയശൂന്യതയാണ് ലോകത്തെല്ലായിടത്തുമെന്നപോലെ കേരളത്തിലെയും സിവില്‍ സമൂഹത്തിന്റെ പ്രതിസന്ധിയെന്നും സിവില്‍ സമൂഹം, രാഷ്ട്രീയ സമൂഹം എന്ന ദ്വന്ദം മറികടക്കപ്പെടുകയാണ് ചെയ്യേണ്ടതെന്നും ലേഖകൻ വാദിക്കുന്നു.
access_time 5 Dec 2022 2:45 AM GMT
പുതു തലമുറയിൽ സ്വീകാര്യർ ഏറെ
Interview
Premium
'സുകൃതം' ഉൾെപ്പടെയുള്ള വിജയിച്ച വാണിജ്യ സിനിമകൾ ചെയ്തതിനൊപ്പംതന്നെ 'ക്ലിന്റ്' പോലുള്ള ബയോപിക് സിനിമകളും ചെയ്ത സംവിധായകനാണ് ഹരികുമാർ. സിനിമയിൽ നാല് പതിറ്റാണ്ട് തികക്കുന്ന അദ്ദേഹം തന്റെ സിനിമകളെക്കുറിച്ചും പുതുകാലത്തെക്കുറിച്ചും സംസാരിക്കുന്നു.
access_time 4 Dec 2022 3:56 AM GMT
ആരാണ് ദാക്ഷായണി വേലായുധനെ അവഗണിച്ചത്?
Articles
Premium
ഭരണഘടനയിൽ ഒപ്പുെവച്ച മലയാളി ദലിത് സ്ത്രീ നേതാവ് ദാക്ഷായണി വേലായുധന്റെ വഴികൾ മുടക്കാൻ നിലകൊണ്ടത് ആരാണ്? കോൺഗ്രസും ദലിതുപക്ഷവും എന്ത് എതിർപ്പുകളാണ് ഉയർത്തിയത്? ചരിത്രത്തിൽ അവർ എങ്ങനെയൊക്കെ തഴയപ്പെട്ടു? - പഠനവും വിശകലനവും.
access_time 5 Dec 2022 2:30 AM GMT
റഷീദ് കൊലക്കേസിന്‍റെ വിധി
Articles
Premium
മൂന്നര പതിറ്റാണ്ടു മുമ്പ് ബാംഗ്ലൂരിൽ മലയാളി അഭിഭാഷകൻ റഷീദിന് എന്താണ് സംഭവിച്ചത്? കർണാടക രാഷ്ട്രീയത്തെ പിടിച്ചുലക്കുകയും പൊലീസ് സേനയുെട ചരിത്രത്തിൽ ആദ്യമായി കൊലപാതക കേസിൽ ഒരു െഎ.പി.എസ് ഒാഫിസർ പിരിച്ചുവിടപ്പെടുകയും ചെയ്ത കേസ് ഇന്ന് പലരും മറന്നിരിക്കുന്നു. എന്നാൽ, റഷീദിന്റെ കൊലപാതകം നമ്മൾ മറന്നുകൂടാ. പലതരം മുന്നറിയിപ്പുകൾ ഇന്നും നൽകുന്ന ആ സംഭവങ്ങളിലൂടെ ഒരു സഞ്ചാരം.
access_time 5 Dec 2022 2:30 AM GMT
പശുപഥം
കഥ
Premium
ഉൾക്കാട്ടിലേക്ക് കടക്കുന്നതും കാടിനു പുറത്തേക്കുള്ള സഞ്ചാരവും അപകടമാണ്. എത്രദിവസം ഇനി പിടിച്ചുനിൽക്കാൻ കഴിയുമെന്നറിയില്ല. കുഞ്ഞാലിയെ പോലീസ് പിടിച്ചിട്ടുണ്ടാവും. ആരെങ്കിലും ഈ കാട്ടിൽ തേടിപ്പിടിച്ച് ഭക്ഷണം എത്തിച്ചുതരുമെന്ന് കരുതുന്നതും വ്യർഥമാണ്. | ചിത്രീകരണം: ചിത്ര എലിസബത്ത്
access_time 29 Dec 2022 9:50 AM GMT
കറുത്ത പൗർണമി
ദേവരാജൻ മാസ്റ്റർ നിറഞ്ഞുനിന്ന കാലത്താണ് സംഗീതത്തിൽ സ്വന്തമായ അസ്തിത്വവുമായി എം.കെ. അർജുനൻ കടന്നുവരുന്നത്. ‘കറുത്ത പൗർണ്ണമി’ എന്ന സിനിമ മുതൽ നിരവധി ഹിറ്റുകൾ അദ്ദേഹം തീർത്തു. എം.കെ. അർജുനന്റെ രംഗപ്രവേശത്തെക്കുറിച്ചാണ് ഇത്തവണ എഴുതുന്നത്.
access_time 5 Dec 2022 1:31 AM GMT
മേഘംപോലെ ഒരു കവി
നവംബർ 24ന് വിടവാങ്ങിയ, സമകാലിക സാഹിത്യത്തിലെ പ്രമുഖരിൽ ഒരാളും ജർമൻ കവിയുമായ ഹൻസ് മാസ് എൻസെൻസ്ബെർഗറെ ഒാർമിക്കുകയാണ് കവിയും എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ ലേഖകൻ. ഒപ്പം, എൻസെൻസ്ബെർഗറുടെ കവിതയുടെ മൊഴിമാറ്റവും.
access_time 5 Dec 2022 1:30 AM GMT
മുടിയറകൾ - 8
Novel
Premium
സാഞ്ചോയുടെ പെടുമരണത്തോടെ മിഖായേലിന്റെ മകളുടെ കൊലപാതകവും ഞാറക്കടവിൽനിന്നുള്ള രായന്റെയും കുഞ്ഞാപ്പിയുടെയും തിരോധാനവും വീണ്ടും ദുരൂഹതയിലായി. അന്വേഷണം പലവഴിക്ക് നീങ്ങി. ഒടുക്കം തൂങ്ങിമരിച്ച സാഞ്ചോയെ പ്രതിയാക്കി പോലീസ് കേസ് അവസാനിപ്പിച്ചു. | ചിത്രീകരണം: കന്നി എം
access_time 5 Dec 2022 1:16 AM GMT
മണിമേഖല
‘ചിലപ്പതികാര’ത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം ‘മണിമേഖല’യുടെ പന്ത്രണ്ടാം ഭാഗം. മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ | ചിത്രീകരണം: സജീവ് കീഴരിയൂർ
access_time 5 Dec 2022 1:00 AM GMT