Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

കാന്നബിസ്
ഓട്ടോറിക്ഷയില്‍നിന്നിറങ്ങിയ ഡെലീഷ്യ ഇടംവലം നോക്കിയില്ല, വീര്‍ത്തുകെട്ടിയ മുഖവുമായി നേരെ മുറിക്കകത്തേക്ക് ഓടിക്കേറി. അടഞ്ഞ വാതിൽപുറത്തുനിന്ന് ദേവസ്സി നൂറായിരം ചോദ്യങ്ങള്‍ വീശി. എല്ലാത്തിനും അകത്തെ മൗനം ഉത്തരം പറഞ്ഞു. | ചിത്രീകരണം: ചിത്ര എലിസബത്ത്
access_time 29 Dec 2022 3:12 PM IST
ജനകീയ സമരങ്ങളിലെ ജനവും രാഷ്ട്രീയവും
''ഈ പോരാട്ടത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കാൻ സിവിൽ സമൂഹ പ്രസ്ഥാനങ്ങളും തയാറാകേണ്ടതാണ്. അല്ലാത്തപക്ഷം ഈ വിഷയങ്ങൾ ചർച്ചചെയ്യാൻപോലും രാഷ്ട്രീയ സമൂഹവും സിവിൽ സമൂഹവും ഇല്ലാത്ത അവസ്ഥയായിരിക്കും സംജാതമാകുക'' എന്ന് സാമൂഹിക പ്രവർത്തകനും ജനകീയ സമരങ്ങളുടെ ചരിത്രകാരനുമായ ലേഖകൻ വാദിക്കുന്നു.
access_time 7 Nov 2022 10:49 AM IST
പച്ചമീൻ (ഉണങ്ങിയത്)
അരികിലുറങ്ങുന്നൂ മീൻ വലിയൊരെണ്ണം. പച്ചകുത്തുമുച്ചസൂര്യൻ നെറ്റിമേൽ. ...
access_time 7 Nov 2022 11:14 AM IST
ജനങ്ങൾ സമരം ചെയ്യുന്നത് എന്തുകൊണ്ട്?
സംസ്ഥാനത്ത് അങ്ങോളമിേങ്ങാളം ബദൽ രാഷ്ട്രീയത്തിന്റെ സ്വഭാവമുയർത്തി നിരവധി സമരങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ, ഈ സമരങ്ങൾക്കും ബദൽ രാഷ്ട്രീയത്തിനുമെതിരെ എതിർപ്പ് പല കോണുകളിൽനിന്ന് ഉയർന്നിട്ടുണ്ട്. സമരങ്ങൾ അട്ടിമറിക്കപ്പെടുന്നു, സമരങ്ങൾ ഹൈജാക്ക് ചെയ്യപ്പെടുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങൾ മുതൽ അതിൽ പങ്കെടുക്കുന്ന വ്യക്തികളെക്കുറിച്ചു വരെ ആക്ഷേപമുയരുന്നു. എന്താണ് ഈ സമരങ്ങൾ ഉയർത്തുന്ന രാഷ്ട്രീയവും പ്രസക്തിയും? ചിന്തകനും നിരവധി സമരങ്ങളിൽ പങ്കാളിയുമായ ലേഖകൻ വിശകലനംചെയ്യുന്നു.
access_time 7 Nov 2022 10:48 AM IST
ജ്ഞാനവിസ്താരങ്ങളും വിചാരമാതൃകകളും
ഒക്ടോബര്‍ 18ന് വിടവാങ്ങിയ ഭാഷാശാസ്ത്രജ്ഞനും സാംസ്കാരിക പഠനങ്ങളിലെ അതികായനും അധ്യാപകനുമായ ഡോ. സ്‌കറിയാ സക്കറിയയെ ഒാർമിക്കുകയാണ് ശിഷ്യനും മാധ്യമപ്രവർത്തകനുമായ ലേഖകൻ. ''ഭാഷാ സാഹിത്യ പഠനങ്ങളിലും സംസ്‌കാര ചിന്തകളിലും സ്‌കറിയാ വഴികള്‍ ഇന്ന് കേരളത്തിലെ അക്കാദമിക് രംഗത്ത് ജനനിബിഡമായ പാതകളാണെന്ന്'' എഴുതുന്നു.
access_time 7 Nov 2022 11:13 AM IST
ചിത്രമേള - മലയാള സിനിമയിലെ ആദ്യത്തെ ആന്തോളജി
മൂന്നു സിനിമകളെയും അതിലെ പാട്ടുകളെയും കുറിച്ചാണ് ഇൗ ലക്കം: 'ചിത്രമേള', 'നഗരമേ നന്ദി', 'പാവപ്പെട്ടവൾ'. ഇൗ സിനിമകളിലെ ലളിത, സുന്ദരമായ ഗാനങ്ങൾ ഇന്നും പാട്ടാസ്വാദകരുടെ മനസ്സിൽ ചിത്രം വരക്കുന്നുണ്ട്്; നൃത്തംവെക്കുന്നുണ്ട്.
access_time 7 Nov 2022 11:12 AM IST
മരണംവരെ വിപ്ലവപാതയിൽ തന്നെ
കോഴിക്കോട്ട് നടന്ന പാർട്ടി കോൺഗ്രസിൽവെച്ച് ജനറൽ സെക്രട്ടറി പദം ആരോഗ്യകാരണങ്ങളാൽ ഒഴിഞ്ഞ സി.പി.െഎ എം.എൽ റെഡ്സ്റ്റാർ നേതാവ് കെ.എൻ. രാമചന്ദ്രൻ തന്റെ രാഷ്ട്രീയ വഴികളെയും നിലപാടുകളെയും ജീവിതത്തെയും കുറിച്ച് പറയുന്ന ആത്മഭാഷണത്തിന്റെ രണ്ടാം ഭാഗം. ലക്കം 1287ൽ ആദ്യഭാഗം പ്രസിദ്ധീകരിച്ചിരുന്നു.
access_time 7 Nov 2022 11:12 AM IST
മണിമേഖല
'ചിലപ്പതികാര'ത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം 'മണിമേഖല'യുടെ ഒമ്പതാം ഭാഗം. | മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ, ചിത്രീകരണം: സജീവ് കീഴരിയൂർ
access_time 7 Nov 2022 11:12 AM IST
മുടിയറകൾ - 4
കച്ചവടത്തിൽ മരുങ്ങില്ലാത്ത നമ്പൂതിരിയെ പറ്റിച്ച് ഇളംകുന്നത്തുകാർ അയാളുടെ ഭൂസ്വത്തുക്കൾ തീറെഴുതി വാങ്ങി. കളരിയിലെ പയറ്റുമുറകൾ കണ്ട് ഭയന്നെങ്കിലും രാത്രി കഥകളി കാണാൻ മഞ്ചലിലേറി വന്ന പെണ്ണിനോടു നമ്പൂതിരി വേളിക്ക് സമ്മതം ചോദിച്ചു. കളിത്തട്ടിലെ ആട്ടമെല്ലാം കഴിഞ്ഞ് മതിമറന്നുറങ്ങിയവൾ പിറ്റേന്ന് രാവിലെ മനസ്സു തുറന്നു. | ചിത്രീകരണം: കന്നി എം
access_time 10 Nov 2022 1:25 PM IST
ദ വയർ: കെണിയിൽ പെട്ടതോ പെടുത്തിയതോ?
ദ വയർ-മെറ്റ തർക്കം മാധ്യമപ്രവർത്തന രംഗത്തെ ചതിക്കുഴികൾ ഒരിക്കൽകൂടി വെളിപ്പെടുത്തി. മാത്രമല്ല, മാധ്യമപ്രവർത്തനത്തിലെ പതിവ് പരിശോധനകൾക്കപ്പുറം ആഴത്തിലുള്ള സാങ്കേതിക ജ്ഞാനംകൂടി പുതുകാല വസ്തുതാപരിശോധന ആവശ്യപ്പെടുന്നുണ്ടെന്നും വ്യക്തമായി.
access_time 7 Nov 2022 11:14 AM IST
എഴുത്തുകുത്ത്
പണ്ഡിറ്റ് കറുപ്പന് ഉചിതമായ സ്മാരകം വേണംബാലചന്ദ്രൻ വടക്കേടത്ത് എഴുതിയ 'ദലിത് ജീവിതവും...
access_time 7 Nov 2022 10:46 AM IST
തുടക്കം
ജനകീയ സംവാദത്തിനൊരു ആമുഖംസൈലന്റ് വാലി ഒരു തുടക്കമായി കാണാം. സംസ്ഥാനത്ത് ബദൽ ജനസഞ്ചയ...
access_time 7 Nov 2022 10:46 AM IST
പാലേരിമാണിക്യം, പത്രപ്രവർത്തനം, എഴുത്ത്, നിലപാടുകൾ -ടി.പി. രാജീവനുമായി നടത്തിയ ദീർഘസംഭാഷണം
'പാലേരി മാണിക്യം', 'കെ.ടി.എൻ. കോട്ടൂർ: എഴുത്തും ജീവിതവും' എന്നിവക്ക് ശേഷം എഴുതിയ 'ക്രിയാശേഷം' എന്ന പുതിയ നോവലിെൻറ പശ്ചാത്തലത്തിൽ നോവലിസ്റ്റും കവിയുമായ ടി.പി. രാജീവൻ തെൻറ എഴുത്തുവഴികളെയും ജീവിത യാത്രകളെയും കുറിച്ച് നടത്തുന്ന ദീർഘസംഭാഷണം. ലക്കം 1011 പ്രസിദ്ധീകരിച്ചത്
access_time 3 Nov 2022 12:12 PM IST