Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

പാപ്പാത്തിപ്പള്ളിക്കൂടം
പിച്ചിക്കീറി കാറ്റത്തെറിഞ്ഞു കവിത എഴുതിവെച്ച കടലാസ് ചുവപ്പ്...
access_time 14 Nov 2022 10:48 AM IST
ആധിജീവിത
പൂക്കളായിരുന്നു അവൾക്ക് എല്ലാമെല്ലാം. പുലർച്ചെ വിരിയുന്നത് രാവിലെ വിരിയുന്നത് ഉച്ചക്ക്...
access_time 14 Nov 2022 10:45 AM IST
ഗസൽഗന്ധമുള്ള പരീക്ഷയിലെ ഗാനങ്ങൾ
'പരീക്ഷ' എന്ന സിനിമയിലെ ഗാനങ്ങൾ മലയാള ഗാനചരിത്രത്തിൽതന്നെ വേറിട്ടുനിൽക്കുന്നു. ഗസലിന്റെ ടച്ചുള്ള ഇതിലെ പാട്ടുകൾ ഇന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്. അതോടൊപ്പം 'കൊച്ചിൻ എക്സ്പ്രസ്', 'പൂജ', 'എൻ.ജി.ഒാ' എന്നീ ചിത്രങ്ങളിലെ പാട്ടുകളെക്കുറിച്ചും എഴുതുന്നു.
access_time 14 Nov 2022 10:44 AM IST
മുടിയറകൾ - 5
അമ്മയുടെ വെളുപ്പും ഭംഗിയും അതുപോലെ അവന് കിട്ടിയിരുന്നു. നീളൻമൂക്കും കനമുള്ള ശബ്ദവും മെതിയടി അണിഞ്ഞുള്ള നടപ്പും അപ്പൻ നമ്പൂതിരിയെ ഓർമപ്പെടുത്തി. | ചിത്രീകരണം: കന്നി എം
access_time 14 Nov 2022 10:39 AM IST
എഴുത്തുകുത്ത്
വെബ്സീനിലെ ഈടുറ്റ ലേഖനങ്ങൾ ആഴ്ചപ്പതിപ്പിലും വേണംമാധ്യമം വെബ്സീൻ 2022 നവംബർ 4ന് പ്രസിദ്ധീകരിച്ച...
access_time 14 Nov 2022 10:38 AM IST
തുടക്കം
പന്തുരുളട്ടെ!ലോകം ഒരു പന്തിലേക്ക് ചുരുങ്ങുക എന്ന വാക്യം ഇന്ന് ഒരു ക്ലീഷേയാണ്. പക്ഷേ, അതൊരു...
access_time 14 Nov 2022 10:35 AM IST
ഉദയനാണ് താരത്തിലേത് പോലെ എന്റെ കഥകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്, 18ാം വയസ്സിൽ വീട് പോലും നഷ്ടപ്പെട്ടയാളാണ് ഞാൻ -റോഷൻ ആൻഡ്രൂസ് സംസാരിക്കുന്നു
മലയാള സിനിമയിലേക്ക് കാമറ തിരിച്ച് വെച്ച് ആക്ഷൻ പറഞ്ഞ സംവിധായകനാണ്...
access_time 12 Nov 2022 4:20 PM IST
നാർകോ ഫുട്ബാൾ; രണ്ടു എസ്കൊബാറുമാരും തമ്മിൽ എന്താണ് ബന്ധം? -കൊളംബിയയുടെ സോക്കർ ചരിത്രം
പാബ്ലോ എസ്കൊബാർ. ആന്ദ്രേ എസ്കൊബാർ. കൊളംബിയൻ ഫുട്ബാളിന്റെ സുവർണ കാലത്ത് ആ രാജ്യത്ത് ജീവിച്ച രണ്ടു പേർ. ചരിത്രത്തിലെ ഏറ്റവും വലിയ കൊക്കെയ്ൻ വ്യാപാരിയായ പാബ്ലോ, കൊളംബിയൻ ഫുട്ബാളിനെ നട്ടുവളർത്തിയവരിലൊരാളാണ്. രണ്ടാമത്തെയാൾ പാബ്ലോ നട്ടുവളർത്തിയ നാർകോ ഫുട്ബാളിശന്റ ഇരയും. തൊണ്ണൂറുകളുടെ ആദ്യപാദത്തിൽ ഗാലറികളിൽ ഒരേസമയം ആവേശവും കണ്ണീരും സമ്മാനിച്ച കൊളംബിയയുടെ സോക്കർ ചരിത്രം ഈ രണ്ട് ദുരന്തനായകരിലൂടെ ഓർക്കുന്നു.
access_time 11 Nov 2022 4:28 PM IST
ആഫ്രിക്ക വരുന്നു; നിരാശയുടെ ചരിത്രം ഖത്തറിൽ മാറ്റിയെഴുതാൻ
ഖത്തർ ലോകകപ്പിൽ തങ്ങളുടെ നിർഭാഗ്യത്തിന് അവസാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആഫ്രിക്കൻ കാൽപന്ത് ആരാധകർ
access_time 10 Nov 2022 3:33 PM IST
നോട്ട് നിരോധനം അമേരിക്കൻ ചാരപദ്ധതിയോ?; രാജ്യത്തിന് അത് നൽകിയതെന്ത്?
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏർപ്പെടുത്തിയ നോട്ട് നിരോധനം ആറു വർഷം പിന്നിടുകയാണ്. 2016 നവംബർ എട്ടിനാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന 500,1000 രൂപ നോട്ടുകൾ, ഒരു മുന്നറിയിപ്പും നൽകാതെ പിൻവലിച്ചത്. അങ്ങനെ ഈ നൂറ്റാണ്ടിലെ ഏറ്റവുംവലിയ സാമ്പത്തിക ദുരന്തം ജനങ്ങൾക്കുമേൽ അടിച്ചേൽപിക്കപ്പെട്ടു. ഇതുവഴി ഇന്ത്യയിലെ മൊത്തം കറൻസിയുടെ ഏകദേശം 86 ശതമാനം (16.6 ലക്ഷം കോടി) ആണ് നിരോധിക്കപ്പെട്ടത്. ബ്രിട്ടീഷ് ധനശാസ്ത്രജ്ഞനും ജേണലിസ്റ്റും ഗ്രന്ഥകാരനും വേൾഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ പീറ്റർ കോയിനിങ് മോദിയുടെ നോട്ട് നിരോധനത്തെ 21ാം നൂറ്റാണ്ടിലെ ധനസംബന്ധമായ വംശഹത്യ എന്നാണ് വിശേഷിപ്പിച്ചത്.
access_time 29 Dec 2022 3:41 PM IST
കാണാം, ചരിത്രവും കാൽപന്തും ചേരുന്ന സിനിമകൾ
ഇൗ നൂറ്റാണ്ടില്‍ പുറത്തിറങ്ങിയതും ചലച്ചിത്രമെന്ന മാധ്യമത്തെ പ്രശംസനീയമായ രീതിയില്‍ ഉപയോഗിച്ചതുമായ ചില സോക്കർ സിനിമകളിലൂടെ ഒരു ഡ്രിബ്ലിങ്.
access_time 5 Nov 2025 3:29 PM IST
മഴയെനിക്ക് ഒരു നല്ല കുളിരോർമയല്ല: രജനി പാലാമ്പറമ്പിൽ സംസാരിക്കുന്നു
കേരളത്തിലെ ദലിത് സ്ത്രീ ജീവിതം എന്താണെന്നതിന്റെ പരിച്ഛേദമാണ് എഴുത്തുകാരി രജനി പാലാമ്പറമ്പിൽ എഴുത്തിലൂടെ വരച്ചിടുന്നത്. എങ്ങനെയൊക്കെയാണ് താനും തന്റെ സമൂഹവും ബഹിഷ്കൃതരാവുന്നത് എന്നതിന്റെ ചിത്രം. കേരളത്തിലെ സിവിൽ രാഷ്ട്രീയം എവിെടയൊക്കെയാണ് പിന്നിലായി പോകുന്നത് എന്നുകൂടി ഇൗ സംഭാഷണം വ്യക്തമാക്കുന്നു.
access_time 7 Nov 2022 10:47 AM IST
നവസമൂഹ സൃഷ്ടിയുടെ പ്രതിസന്ധികള്‍
''സമൂഹത്തെ മുന്നോട്ടുനയിക്കുന്ന ആശയങ്ങളും അഭിലാഷങ്ങളും ഇല്ലാതാവുന്ന ജനത വളരെ പെട്ടെന്ന് ആന്തരിക ദ്രവീകരണത്തിന് വിധേയമാകുന്നു. അത്തരമൊരു ശിഥിലീകരണത്തിന്റെ വക്കിലേക്ക് കേരളം നീങ്ങുന്നു എന്നത് ജനാധിപത്യ ശക്തികളുടെ പുനരേകീകരണത്തിനുള്ള സൂചനയായി നാം മനസ്സിലാക്കേണ്ടതുണ്ട്'' എന്ന് ചിന്തകനും എഴുത്തുകാരനും അധ്യാപകനുമായ ലേഖകൻ എഴുതുന്നു.
access_time 7 Nov 2022 10:48 AM IST