Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightCulture

Culture

സ്വാതന്ത്ര്യത്തിലേക്കുള്ള താക്കോൽ ദൂരങ്ങൾ
ജയിൽ ചാട്ടങ്ങളുടെ വീരകഥാഖ്യാനങ്ങൾക്ക് വെള്ളിത്തിരയിൽ പഞ്ഞമില്ല. സീരീസായും സിനിമയായും പ്രിസൺ ബ്രേക്ക് ഇനത്തിൽ നിരവധി...
access_time 20 Nov 2022 10:54 AM IST
തകർന്നടിയുന്ന ബോളിവുഡിന് ദക്ഷിണേന്ത്യയിൽനിന്നും പഠിക്കാനേറെയുണ്ട്
ഇന്ത്യയുടെ ജനപ്രിയ സംസ്കാരത്തിൽ സിനിമകൾ വൻതോതിൽ ആധിപത്യം പുലർത്തുന്നുണ്ട്. സിനിമ കാണുന്നതിൽ നിന്ന് ഒരു ശരാശരി ഇന്ത്യൻ...
access_time 20 Dec 2022 1:33 PM IST
ഉദയനാണ് താരത്തിലേത് പോലെ എന്റെ കഥകളും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്, 18ാം വയസ്സിൽ വീട് പോലും നഷ്ടപ്പെട്ടയാളാണ് ഞാൻ -റോഷൻ ആൻഡ്രൂസ് സംസാരിക്കുന്നു
മലയാള സിനിമയിലേക്ക് കാമറ തിരിച്ച് വെച്ച് ആക്ഷൻ പറഞ്ഞ സംവിധായകനാണ്...
access_time 12 Nov 2022 4:20 PM IST
ജ്ഞാനവിസ്താരങ്ങളും വിചാരമാതൃകകളും
ഒക്ടോബര്‍ 18ന് വിടവാങ്ങിയ ഭാഷാശാസ്ത്രജ്ഞനും സാംസ്കാരിക പഠനങ്ങളിലെ അതികായനും അധ്യാപകനുമായ ഡോ. സ്‌കറിയാ സക്കറിയയെ ഒാർമിക്കുകയാണ് ശിഷ്യനും മാധ്യമപ്രവർത്തകനുമായ ലേഖകൻ. ''ഭാഷാ സാഹിത്യ പഠനങ്ങളിലും സംസ്‌കാര ചിന്തകളിലും സ്‌കറിയാ വഴികള്‍ ഇന്ന് കേരളത്തിലെ അക്കാദമിക് രംഗത്ത് ജനനിബിഡമായ പാതകളാണെന്ന്'' എഴുതുന്നു.
access_time 7 Nov 2022 11:13 AM IST
നമ്മുടെ സിനിമ എങ്ങനെയാണ് യാത്രയെ ദൃശ്യവത്കരിച്ചത്? -വിശകലനം
നമ്മുടെ സിനിമ എങ്ങനെയൊക്കെയാണ് യാത്രയെ ദൃശ്യവത്കരിച്ചത്? യാത്ര പ്രമേയമാകുന്ന, ടൂറിസ്റ്റ് മേഖല പ്രധാന ചിത്രീകരണ ഇടമാകുന്ന സിനിമകൾ എന്തു സന്ദേശമാണ് നൽകിയത്? കേരളീയത, മലയാളി സ്വത്വം തുടങ്ങിയ ബൃഹദാഖ്യാനങ്ങളെ രൂപപ്പെടുത്തുന്നതിലും നിലനിര്‍ത്തുന്നതിലും സിനിമയുള്‍പ്പെടെയുള്ള വിനോദവ്യവസായങ്ങളിലെ യാത്രാനുഭവങ്ങള്‍ സവിശേഷമായ പങ്കുവഹിക്കുന്നുണ്ടോ? -വിശകലനം.
access_time 31 Oct 2022 9:45 AM IST
കേരളത്തിലെ ആദ്യകാല ഉർദു പഠനകേന്ദ്രങ്ങൾക്ക് എന്തു സംഭവിച്ചു?
കേരളത്തിൽ ഒൗദ്യോഗികമായി ഉർദു പഠനം തുടങ്ങിയിട്ട് 150 വർഷമാകുന്നുവെന്ന് ചരിത്രാധ്യാപകനായ ലേഖകൻ സമർഥിക്കുന്നു. ആദ്യകാലത്തെ ഉർദു പഠനം എങ്ങനെയായിരുന്നുവെന്ന് വ്യക്തമാക്കുന്നതോടൊപ്പം ആ പഠനകേന്ദ്രങ്ങൾക്ക് എന്തുസംഭവിച്ചെന്നും എഴുതുന്നു.
access_time 9 Nov 2022 12:16 PM IST
അരങ്ങിലെ പെൺ പ്രകാശങ്ങൾ; സുധി ദേവയാനിയും രാജ രാജേശ്വരിയും സംസാരിക്കുന്നു
മലയാള നാടകവേദിയുടെ ദീർഘചരിത്രത്തിൽ എൺപതുകളോടെ വലിയ...
access_time 17 Oct 2022 9:15 AM IST
ഓർമയുടെ വിശാല സാമ്രാജ്യം; നൊബേൽ സമ്മാന ജേതാവ് ആനി എർനോയുടെ എഴുത്തുലോകം
സ്വതഃസിദ്ധമായ സ്ഥൈര്യത്തോടെയും പാടവത്തോടെയും ഓർമകളുടെ ഉറച്ച പടലങ്ങളെ...
access_time 17 Oct 2022 9:00 AM IST
കരിമ്പ് ജ്യൂസ് കടയിൽ നിന്നും സ്പാനിഷ് ലാലിഗയിലേക്ക്; ഇന്ത്യൻ ഫുട്ബാളിന്റെ യുവമുഖം ആഷിഖ് കുരുണിയൻ ജീവിതം പറയുന്നു
പ്രതീക്ഷിച്ചതിലുംമുമ്പേ ജീവിതാഭിലാഷം സഫലമാവുന്നതിന്റെ സന്തോഷം പറഞ്ഞറ‍ിയിക്കാനാവില്ല....
access_time 15 Oct 2022 1:02 PM IST
മാർക്സിസം, വി.എസ്, ഇ.എം.എസ്, ഫാഷിസം; പ്രഫ. എം.എൻ. വിജയനെയും നിലപാടുകളെയും ഓർമിക്കുന്നു
2007 ഒക്ടോബർ മൂന്നിന്റെ മധ്യാഹ്നം. കൊടുങ്ങല്ലൂരിലെ 'കരുണ'യിലേക്ക് അണമുറിയാതെ ജനം പ്രവഹിച്ചുകൊണ്ടിരുന്നു. വീടിനോട്...
access_time 10 Oct 2022 9:46 AM IST
ഗൊദാർദ് എന്ന അനശ്വരത
സെപ്റ്റംബർ 13ന് വിടപറഞ്ഞ സിനിമയുടെ മാസ്റ്റേഴ്സിൽ ഒരാളും നവതരംഗ സിനിമയുടെ തുടക്കക്കാരിലൊരാളുമായ ഗൊദാർദിനെ ഒാർമിക്കുകയാണ് കവിയും മാധ്യമപ്രവർത്തകനുമായ ലേഖകൻ.
access_time 26 Sept 2022 9:00 AM IST
ജാതി, പ്രണയം, ദുരഭിമാനം: പാ. രഞ്ജിത്തിന്റെ നച്ചത്തിരം നഗർഗിരത് കാണുന്നു
പാ. രഞ്ജിത്തിന്റെ ‘നച്ചത്തിരം നഗർഗിരത്’ എന്ന സിനിമ കാണുന്നു. എങ്ങനെയൊക്കെയാണ് സിനിമ ജാതിയെയും പ്രണയത്തെയും ദുരഭിമാനത്തെയും കൈകാര്യം ചെയ്യുന്നത് എന്ന് വിശദമാക്കുന്നു.
access_time 26 Sept 2022 9:00 AM IST
ഗോർബച്ചേവിന്റെ ആത്മകഥ വായിക്കുമ്പോൾ
കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും സോവിയറ്റ് യൂനിയൻ പ്രസിഡന്റുമായിരുന്ന (1985-91) മിഖാേയൽ ഗോർബച്ചേവ് ആഗസ്റ്റ്് 30ന് വിടവാങ്ങി. അദ്ദേഹത്തിന്റെ ആത്മകഥ ‘On My Country and the World’ ഗോർബച്ചേവിന്റെ ഇന്നലെകൾ കൃത്യമായി വരച്ചിടുന്നുണ്ട്. ലോകചരിത്രത്തിന്റെ ഗതി പലവിധത്തിൽ തിരിച്ചുവിട്ട അേദ്ദഹത്തിന്റെ ആത്മകഥ വായിക്കുന്നു.
access_time 19 Sept 2022 9:00 AM IST
ചലച്ചിത്രകലയെ മാറ്റിമറിച്ച ഗൊദാർദ്
ചലച്ചിത്രകലയെ മാറ്റിമറിച്ച ഗൊദാർദിനെയും അദ്ദേഹത്തിന്റെ സിനിമകളെയും പി.കെ. സുരേന്ദ്രൻ നിരീക്ഷിക്കുന്നു
access_time 15 Sept 2022 12:25 PM IST
ജീവിതം തുടിക്കുന്ന കഥാസരിത് സാഗരം; കഥാകൃത്ത് എസ്.വി. വേണുഗോപൻ നായരെ അനുസ്മരിക്കുന്നു.
എൺപതുകളുടെ മധ്യത്തിലാണ് എസ്.വി. വേണുഗോപൻ നായരെ പരിചയപ്പെടുന്നത്. അന്ന്...
access_time 5 Sept 2022 9:00 AM IST