നിലാവിന്റെ നേർത്ത പീലികൾ എന്റെ കടലാസുവഞ്ചിയിൽ കവിത വിരിയിക്കുന്നു അകലെ, വെടിയൊച്ചകളിൽ കൂടപ്പിറപ്പുകൾ...
പടിഞ്ഞാറ്റയിൽ വീണ നിലാവിനെ അതിരുവെച്ചളന്നു തിരിച്ചത് മൈലാപ്പുമാമ്പഴങ്ങളെ ...
വഴിയിലെ വെറും മരം! പഴിയായ് പടുവാക്കുകൾ പിന്നെയും നിരനിരന്നുപോം നാൽവരിപ്പാതയിൽ ...
തുലാത്തുമ്പിത്തുടിപ്പിനറ്റത്ത്തനിച്ചിരുന്ന പെൺകുട്ടിക്ക്, കിനാവിന്റെ കരവീരകത്തേര് കനകാംബരത്തോട് കിളിത്തട്ടുകളി ...