Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

മണിമേഖല
‘ചിലപ്പതികാര’ത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം ‘മണിമേഖല’യുടെ പതിനൊന്നാം ഭാഗം. മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ | ചിത്രീകരണം: സജീവ് കീഴരിയൂർ
access_time 28 Nov 2022 1:16 AM GMT
നിഴലായി പ്രതികാര ദുർഗ
കേരളത്തിലെ ഗ്രാമങ്ങൾതോറും ‘ഒള്ളതു മതി’ എന്ന സിനിമയുടെ സൗജന്യ പ്രദർശനം നടന്നു. കുടുംബാസൂത്രണത്തിന്റെ ആവശ്യകതയെപ്പറ്റി ജനങ്ങളെ ബോധവത്കരിക്കുകയായിരുന്നു ലക്ഷ്യം. സുന്ദരമായ ഗാനങ്ങളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. ആ സിനിമയെയും അതിലെ പാട്ടുകളെയും കുറിച്ച് എഴുതുന്നു. ഒപ്പം പാതിരാപ്പാട്ടിനെക്കുറിച്ചും.
access_time 28 Nov 2022 1:16 AM GMT
എഴുത്തുകുത്ത്
പന്തുരുളട്ടെ, മാനവികതക്കൊപ്പം'പന്തുരുളട്ടെ' (Let the ball roll) എന്ന...
access_time 28 Nov 2022 12:45 AM GMT
അവർ ഗോമൂത്രം കുടിക്കെട്ട!
കർണാടകയിൽ കഴിഞ്ഞദിവസം കേട്ട വാർത്ത ഒരത്ഭുതവും ഉളവാക്കുന്നില്ല. രാജ്യത്ത് ഇപ്പോൾ േകൾക്കുന്ന വാർത്തകൾ ആരിലെങ്കിലും...
access_time 28 Nov 2022 12:30 AM GMT
അൻവറിന്റെ അങ്കം തുടങ്ങുന്നേയുള്ളൂ
ഈ മാസം 19ന് നടന്ന മലേഷ്യൻ പൊതുതെരഞ്ഞെടുപ്പ് രാജ്യത്തിന്റെ മാത്രമല്ല, മലേഷ്യൻ രാഷ്ട്രീയത്തിലെ ദുഃഖ പുത്രനായി...
access_time 25 Nov 2022 9:43 AM GMT
രാജകീയ പ്രതിഭ, അരാജക ജീവിതം -മറഡോണയില്ലാത്ത ലോകത്തിന് രണ്ടു വർഷം
നവംബർ 25. മറഡോണയില്ലാത്ത കാൽപന്ത് ലോകത്തിന് നിരാശയുടെ രണ്ടു വർഷം പിന്നിടുന്നു. വിടപറഞ്ഞ...
access_time 25 Nov 2022 6:25 AM GMT
elon musk twitter takeover
ജീവനക്കാരെ കഠിനമായി പണിയെടുപ്പിക്കുക, തോന്നിയപോലെ പുറത്താക്കുക, കമ്പനി പൂട്ടാറായെന്ന് മുറവിളി കൂട്ടുക - ഇലോൺ മസ്ക് തന്റെ...
access_time 20 Dec 2022 7:25 AM GMT
meena kandasamy herman kesten prize
ഹെർമൻ കെസ്റ്റൻ പ്രൈസ് 2022ലെ ഹെർമൻ കെസ്റ്റൻ പ്രൈസിന് അർഹയാക്കിയ പെൻ സെന്റർ ജർമനിക്ക് നന്ദി. പുരസ്കാരം സ്പോൺസർ ചെയ്ത...
access_time 20 Dec 2022 7:23 AM GMT
sanil p thomas worldcup football special
ഇന്ത്യ എന്ന് ലോകകപ്പിൽ കളിക്കും? എല്ലാവരും സ്വയമെങ്കിലും ചോദിച്ചിട്ടുണ്ടാവും ഇൗ ചോദ്യം. എന്തായിരുന്നു ലോകകപ്പിലെ ഇന്ത്യ? 1950ൽ ഇന്ത്യ ലോകകപ്പ് യോഗ്യത നേടിയിരുന്നോ? എന്താണ് പ്രതീക്ഷിക്കാനുള്ളത്?
access_time 21 Nov 2022 11:42 AM GMT
ശിരസ്സ് ഛേദിക്കപ്പെട്ട സംവരണം
Articles
Premium
ഭരണഘടനയെതന്നെ അട്ടിമറിച്ച് മുന്നാക്കക്കാർക്ക് സംവരണം നൽകാനുള്ള സർക്കാർ തീരുമാനത്തിന് സുപ്രീംകോടതിയുടെ ഭൂരിപക്ഷവിധി അംഗീകാരം നൽകിയിരിക്കുന്നു. എന്താണ് ഇതുവഴി സംഭവിക്കുക? സംവരണംതന്നെ അട്ടിമറിക്കപ്പെടുമോ?
access_time 21 Nov 2022 5:30 AM GMT
lula da silva murali
ബ്രസീലടക്കം പത്തിലേറെ ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ സോഷ്യലിസ്റ്റ് ഇടതുകൾ അധികാരത്തിൽ എത്തിയിരിക്കുന്നു? ഇത് എന്തിന്റെ സൂചനയാണ്? ഇടതുതരംഗം വരുകയാണോ? ഇടതുചായ്വുള്ള സർക്കാറുകൾ രൂപംകൊള്ളുമ്പോൾ പതിവിന് വിപരീതമായി മൃദുസമീപനം അമേരിക്കൻ ഭരണാധികാരികൾ സ്വീകരിക്കുന്നത് എന്തുകൊണ്ടാവും? മാർക്സിസ്റ്റ് ചിന്തകനും രാഷ്ട്രീയപ്രവർത്തകനുമായ ലേഖകന്റെ വിശകലനം.
access_time 26 Nov 2022 10:35 AM GMT
മരുഭൂമിയിൽ സ്വന്തം സംസം തേടൂ; രാജീവൻ എന്നോടു പറഞ്ഞു
Biography
Premium
നവംബർ രണ്ടിന് വിടവാങ്ങിയ, മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഉറ്റ സുഹൃത്തുക്കളിലൊരാളും കവിയും നോവലിസ്റ്റുമായ ടി.പി. രാജീവനെ ഒാർക്കുകയാണ് എഴുത്തുകാരനും മാധ്യമം മുൻ പീരിയോഡിക്കൽസ് എഡിറ്ററുമായ ലേഖകൻ. തന്റെ എഴുത്തിലേക്ക് രാജീവൻ ചേർന്നുനിന്നത് എങ്ങനെയെന്നും എഴുതുന്നു.
access_time 21 Nov 2022 5:33 AM GMT
കാക്കിയിൽനിന്ന് ഇന്ത്യൻ കുപ്പായത്തിൽ
Biography
Premium
കേരള പൊലീസ്, കേരള, ഇന്ത്യൻ ടീമുകളുടെ ഗോൾമുഖം കാത്ത കെ.ടി. ചാക്കോയുടെ ആത്മഭാഷണത്തിന്റെ രണ്ടാം ഭാഗം. പൊലീസിൽനിന്ന് ഇന്ത്യൻ കുപ്പായം അണിഞ്ഞതും തുടർന്നുള്ള ഒൗദ്യോഗിക ജീവിതത്തെ കുറിച്ചുമാണ് ഇൗ ലക്കം.
access_time 21 Nov 2022 11:31 AM GMT
അധികാരത്തിന്റെ നിഗൂഢമായ കളിയരങ്ങ്‌
Review
Premium
അഞ്ചരപ്പതിറ്റാണ്ട് മുമ്പ് എൻ.പി. മുഹമ്മദ് എഴുതിയ'ഹിരണ്യകശിപു' എന്ന നോവൽ ഇന്നും എന്തുകൊണ്ട് വായിക്കപ്പെടണം? പ്രവചനാധിഷ്ഠിതമായി രാഷ്ട്രീയത്തെ നോക്കിക്കാണുന്ന നോവൽ ''അപരിമിതമായ ഭയപ്പാടുകൾ ഉഴുതുമറിക്കുന്ന ദേശപടത്തിന്റെ പരിച്ഛേദമാണ്'' എന്ന് നിരൂപകൻകൂടിയായ ലേഖകൻ വാദിക്കുന്നു.
access_time 21 Nov 2022 5:32 AM GMT