Begin typing your search above and press return to search.
proflie-avatar
Login

ഗുരുത്വാകർഷണം

ഗുരുത്വാകർഷണം
cancel

ദുഃഖിതേ പകലന്തിയോളം എനിക്കൊപ്പം ഈ പാചകശാലയിലെ കറികളിൽ ഉപ്പെന്നപോൽ ഏറിയും കുറഞ്ഞുമിരിക്കുക. മ്ലാനതയുടെ വലിച്ചുനീട്ടാവുന്ന ഉടുപ്പ് നീയെനിക്കു തരുന്നുണ്ട്. അലക്കാനോ ഉണങ്ങാനോ കൂട്ടാക്കാതെ. ഓടുന്ന വാഹനത്തിൽനിന്ന് ഇന്ധനനിരപ്പിറങ്ങിപ്പോവുന്നതുപോൽ, അതിന് സമയം കൊടുക്കാനാണ് തോന്നുന്നത്. തനിച്ചിരിക്കുന്നതു സുഖമാണെന്നപ്പോൾ തോന്നി. വളരെ പെട്ടെന്ന് കാടുകൾ വളർന്ന് പടർന്ന് അതിലെ കല്ലുകൾക്കിടയിലൊരു പെരുനദി പുറപ്പെട്ടു. മറ്റെങ്ങോട്ടും...

Your Subscription Supports Independent Journalism

View Plans

ദുഃഖിതേ പകലന്തിയോളം എനിക്കൊപ്പം

ഈ പാചകശാലയിലെ കറികളിൽ ഉപ്പെന്നപോൽ

ഏറിയും കുറഞ്ഞുമിരിക്കുക.

മ്ലാനതയുടെ വലിച്ചുനീട്ടാവുന്ന ഉടുപ്പ് നീയെനിക്കു തരുന്നുണ്ട്.

അലക്കാനോ ഉണങ്ങാനോ കൂട്ടാക്കാതെ.

ഓടുന്ന വാഹനത്തിൽനിന്ന് ഇന്ധനനിരപ്പിറങ്ങിപ്പോവുന്നതുപോൽ,

അതിന് സമയം കൊടുക്കാനാണ് തോന്നുന്നത്.

തനിച്ചിരിക്കുന്നതു സുഖമാണെന്നപ്പോൾ തോന്നി.

വളരെ പെട്ടെന്ന്

കാടുകൾ വളർന്ന് പടർന്ന്

അതിലെ കല്ലുകൾക്കിടയിലൊരു

പെരുനദി പുറപ്പെട്ടു.

മറ്റെങ്ങോട്ടും

നിന്നെ പറഞ്ഞുവിടാൻ ഞാനുദ്ദേശിക്കുകയില്ല.

കറുത്ത നദിയെ,

അത്ര വേഗത്തിലൊരൊഴുക്ക് നിനക്ക് വശമില്ലല്ലോ.

നീയൊഴുകുന്നിടം

കോട മൂടിപ്പോവുന്നു.

സ്തബ്ധയായി നീർക്കെട്ടിൽ

സമാധിയാവുമോ.

വിഷാദ ഗ്രന്ഥികളെ,

നിങ്ങൾക്കിനിയുമെത്ര നേരമാണ് ആവശ്യം.

അരയന്നത്തിന്റെ ചീകിമിനുക്കൽ നോക്കിയിരിക്കാൻ ഇനിയെത്ര സൂചിക മുന്നോട്ടു പോവണം.

നിരവധി ചില്ലകളുള്ള വൃക്ഷമെ,

നീ ഇളവേൽക്കുക.

വരുന്നതെന്തും

സ്വാഭാവികമായി കയറിയിറങ്ങിക്കോട്ടെ.

ജീവനുള്ള ചുറ്റുമതിലിൽനിന്നും നിനക്കുള്ള സന്ദേശം പുറപ്പെട്ടു കഴിഞ്ഞു.

പാരച്യൂട്ടിലെ അഭ്യാസി നിലംതട്ടുന്നപോൽ അതെന്നെ

കനമില്ലാതാക്കുന്നു.

എളുപ്പം മണ്ണിലേക്ക് വലിച്ചിട്ടത്,

എന്റെ ഭാരമായിരുന്നു.

ഒരു സ്വപ്നത്തിലെന്നവണ്ണം ഞാനുണരുന്നു.

തികച്ചും വിളറിയ പകലിലെ ക്ലാസിലേക്ക് പോവുന്നു.

ഭൂമിയുടെ ഗുരുത്വാകർഷണമെന്ന മഹാകാന്തികശയനമെടുത്തിട്ടു.

വട്ടത്തിൽ കറങ്ങി നിരവധി കുട്ടിഭൂമികളുണ്ടായി.

രാവും പകലും അവരിൽ മാറി മാറി പ്രതിഫലിച്ചിറങ്ങി.

അവരിൽ ഞാൻ പരിക്രമണ മഞ്ഞചേല ചുറ്റി.

സ്വയം പിറപ്പിൽ മതിയാവാതെ മറ്റൊരാളിലേക്ക് കുത്തിമറിഞ്ഞ്, കുട്ടിഭൂമികൾ

ഉത്തരമെറിഞ്ഞുതന്നു.

ഇത് പരാക്രമമാണ് ടീച്ചർ..!

ഭൂമിയുടെ പരാക്രമം.

ക്ലാസ് നിറഞ്ഞ് അപ്പുക്കിളികൾ പാറി.

നിഷ്കളങ്കത തൂവും

കിളിക്കൂട്ടങ്ങളിലേക്ക് ഞാനും ചേക്കേറി.

ശക്തമായ

ഗുരുത്വാകർഷണം അങ്ങനെയാണുണ്ടായത്.

News Summary - madhyamam weekly malayalam poem