Begin typing your search above and press return to search.
proflie-avatar
Login

മരിച്ചു പോയേക്കുമെന്ന് തോന്നുമ്പോൾ

മരിച്ചു പോയേക്കുമെന്ന് തോന്നുമ്പോൾ
cancel

മരിച്ചുപോയേക്കുമെന്ന് തോന്നുമ്പോൾ ഞാൻ ഉത്തരത്തിലെ കൊളുത്തുകളെ ഓർക്കും ഉത്തരമെമ്പാടും കൊളുത്തുകളിട്ടാണ് അപ്പൻ കൂര വാർത്തത് എന്തിനാണപ്പാ ഇത്തറേം കൊളുത്തുകളെന്ന് വാർക്ക കമ്പിമേലിരുന്ന് കുഴിയാനക്കിണറ് തോണ്ടി ഞാൻ ചോദിച്ചു മീശത്തുമ്പ് കടിച്ച് അപ്പന്റെ കറുത്ത ചുണ്ടുകൾ ചുമ്മാതെ ചിരിച്ചതേയുള്ളൂ പതിനാറ് കഴിഞ്ഞ് വിളക്കണയ്ക്കും വരെ പെരുമഴ...

Your Subscription Supports Independent Journalism

View Plans

മരിച്ചുപോയേക്കുമെന്ന് തോന്നുമ്പോൾ

ഞാൻ ഉത്തരത്തിലെ

കൊളുത്തുകളെ ഓർക്കും

ഉത്തരമെമ്പാടും കൊളുത്തുകളിട്ടാണ്

അപ്പൻ കൂര വാർത്തത്

എന്തിനാണപ്പാ

ഇത്തറേം കൊളുത്തുകളെന്ന്

വാർക്ക കമ്പിമേലിരുന്ന്

കുഴിയാനക്കിണറ് തോണ്ടി

ഞാൻ ചോദിച്ചു

മീശത്തുമ്പ് കടിച്ച്

അപ്പന്റെ കറുത്ത ചുണ്ടുകൾ

ചുമ്മാതെ ചിരിച്ചതേയുള്ളൂ

പതിനാറ് കഴിഞ്ഞ്

വിളക്കണയ്ക്കും വരെ

പെരുമഴ വീണിട്ടും

പന്തൽച്ചൂടി

കൊളുത്തിൽ ഉശിരോടെ നിന്നു

മരിച്ചുപോയേക്കുമെന്ന് തോന്നുമ്പോഴെല്ലാം

ആർത്തിയോടെ തുരുമ്പുരുക്കി

അപ്പനുണ്ണാൻ വിളിക്കും പോലെ

അവരെന്നെ വിളിക്കും

എന്റെ മുറിയിൽ

മൂന്നു കൊളുത്തുകളുണ്ട്

അതിൽ

മഞ്ഞ ജമന്തിപൂക്കൾ

തലകീഴായി തൂക്കിയിട്ട്

ഞാൻ വേദനകളുടെ അപ്പനാകും

മരിച്ചുപോയേക്കുമെന്ന് തോന്നുമ്പോഴെല്ലാം

തൊണ്ടമുഴയോളം തൂങ്ങി വരുന്നതിനെ

ഒരു വിധത്തിൽ പറഞ്ഞടക്കി

വിളിച്ചു കൊണ്ടുപോകലുണ്ട്

വെള്ളം വറ്റിയിട്ടും

മഞ്ഞ വറ്റാത്ത പൂക്കൾ

കഴിഞ്ഞ മഴക്കാലത്ത്

കൊളുത്തൊന്നിൽ

കൂടു െവച്ച കത്രികക്കിളി

അന്നത്തിൽ

ഉപ്പുപാട്ടുകൾ കൊത്തിനുറുക്കിയിട്ട്

പറന്നു പോയി

ഓരോ പാട്ടിലും

തീ പിടിച്ച വറ്റൽമുളകുകൾ

എന്റെ കണ്ണെരിക്കുന്നു

മരിച്ചുപോയേക്കുമെന്ന് തോന്നുമ്പോഴെല്ലാം

കൊളുത്ത് തെളിച്ച്

ഞാനൊരു മരത്തൊട്ടിലാകും

ജമന്തി മുക്കുറ്റിയാകും

കിളിക്കൂട് പാട്ടുപുരയാകും

മുളകുപാടങ്ങളിൽനിന്ന്

തേൻ നെല്ലിക്കകൾ

കിനാവിലേക്ക്

ഉരുണ്ടുരുണ്ട് വരും

അങ്ങനെയാണ്

മരിച്ച ഞാൻ

കവിതയെഴുതി തുടങ്ങിയത്.

News Summary - madhyamam weekly malayalam poem