കാലം മാറിയതറിയാതെ കാർമേഘങ്ങൾ ആകാശമാകെ നിറഞ്ഞു.... നേരിയ ചാറ്റൽ...
ഞാന്‍ മരിക്കണമെങ്കില്നിങ്ങള് ജീവിക്കണം എന്റെ കഥ പറയുന്നതിന് എന്റെ വസ്തുക്കള്‍ വില്‍ക്കുന്നതിന് അതുകൊണ്ട് ഒരു കഷണം ...
ഒരു സന്ദേശത്തെ, ഇലയെ, പേരുകളെ, ചരിത്രത്തെ ഒറ്റച്ചുഴറ്റിൽ മായ്ച്ചശേഷമയാൾ ദ്രുതഗതിയിൽ ...
മഴയിൽഒരു പെൺകുട്ടി ചുവന്ന മോട്ടോർ സൈക്കിൾ ഓടിച്ചുപോകുന്നു. ചാഞ്ഞും ചരിഞ്ഞും പെയ്യും മഴ അവളെ ഉമ്മവെച്ച്, ഉമ്മവെച്ച് ...
തരിശുനിലങ്ങളിൽ മീൻപിടിക്കുന്നവരാണ്കണ്ണാടി എനിക്ക് നൽകിയത് ഇതുവരെ അറിയാത്ത ദൃശ്യങ്ങൾ കാണാമെന്നവർ പറഞ്ഞു നോക്കിയപ്പോൾ...
ഉച്ചവെയിലിൽ സൂര്യൻകത്തിനിൽക്കുമ്പോൾ ഞാൻ ചിറ്റയുടെ നരച്ച കുട നിവർത്തും. കുടയൊരു വീടായി മാറും,കോവൽപന്തൽ തണൽവിരിച്ച ...
സമൃദ്ധിയുടെ പെയിന്റടിച്ചക്ഷാമകാലമേ, തടിയനെലികളെപ്പോലെ വാക്കുകള്‍ പുളഞ്ഞുകളിക്കുന്ന ക്ഷേമകാലമേ, ...
/A(ഈ കവിതയും/ സിനിമയും ഇതിലെ കഥാപാത്രങ്ങളും സ്ഥലങ്ങളും തികച്ചും സാങ്കൽപികം മാത്രമാണ്, ഏതെങ്കിലും വ്യക്തികളുമായോ...
കാടിനെ തൊട്ടുള്ള കുറച്ചു ഭൂമിയിൽ അയാൾക്കൊരു വീടുണ്ടായിരുന്നു. വീട്ടിൽപൂ വിരിഞ്ഞതുപോലെ പുഞ്ചിരിക്കുന്ന ഒരു മകളും. ...
പൊട്ടിയടർന്ന ഓടിൻവിടവുകൾക്കിടയിലൂടെ മാനം വെട്ടിവിട്ട നീർച്ചാലുകൾ ഞെരുങ്ങിവന്നുച്ചിതൊടുമ്പോൾ ഞെട്ടിയുണർന്നെണീക്കും ...
ഉച്ചതിരിഞ്ഞ് നാലുമണി സമയം. ആഞ്ഞുതല്ലും കടൽത്തീരം. ആയിരം പ്രാവുകളുടെ വൈകുന്നേരം ഇന്നവിടെ. വൈകുന്നേരംഞാനും...
ജാലകങ്ങൾക്കപ്പുറം മഴക്കാലമാണ് കെടുതി വിതച്ച പാടം നനച്ച് വറുതി പൂത്ത നിലം മെതിച്ച് ...
സൂര്യഗായത്രിയുടെ കവിതകൾ...ഒറ്റമരംഞാനെന്നയൊരൊറ്റയക്ഷരം ...നമ്മളില്ലാതെ ജീവിത വീഥിയിൽ പകുത്ത വഴികളായി ഒരുടലിൽ നിന്നു...
അകാരണമായൊരു ഭയം ചൂളം വിളിച്ചു പുറന്തള്ളുന്നൊരു തീവണ്ടിയിലാണ് യാത്ര വെട്ടിയും ...