Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeeklychevron_rightLiterature

Literature

ഹോട്ടൽ രാജഗോപാൽ
കലവറയിൽ രണ്ട് ബെഞ്ചുകൾ ചേർത്തിട്ട്, അതിലാണ് പക്കിയുടെ ഉറക്കം. രാജഗോപാലിന്റെ അടുക്കളയെ വിളിച്ചെഴുന്നേൽപിക്കുന്നതും അയാൾതന്നെ. വെളുപ്പിന് മൂന്നു മണിക്ക്. സാമ്പാറിന്റെ പണി ആദ്യം തുടങ്ങും. വിറകിന് തീപിടിച്ച് അടുപ്പ് എഴുന്നേറ്റുനിൽക്കാറാകുമ്പോൾ മണി നാലാകും. നാലരയാകുമ്പോൾ, ഹെർക്കുലീസ് സൈക്കിളിൽ, ദോശപ്പാച്ചനെയും ലോഡു വെച്ച് മീശാന്റെ ഒരു വരവുണ്ട്. ആ നേരത്തുതന്നെ കുളിച്ച് വെടിപ്പായി രാജഗോപാലനും പാഞ്ഞെത്തും. | ചിത്രീകരണം: സുരേഷ് കുമാർ
access_time 29 Dec 2022 3:15 PM IST
പൂർവ്വം
മഴയിൽ നനഞ്ഞു തൂങ്ങിയ വയ്ക്കോലുകളിൽ കൂണുകൾ മുളച്ചു പൊങ്ങി പുതുമയുടെ സുഗന്ധം അടുക്കള...
access_time 28 Nov 2022 7:15 AM IST
ഈയത്തിലെഴുത്ത്
ഞാൻ ഞാനെന്നെഴുതിയെഴുതി നീ...നീയെന്നായി പിന്നെ അവൻ അവനെന്നായി വായിക്കുക ...
access_time 28 Nov 2022 7:15 AM IST
മണിമേഖല
‘ചിലപ്പതികാര’ത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം ‘മണിമേഖല’യുടെ പതിനൊന്നാം ഭാഗം. മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ | ചിത്രീകരണം: സജീവ് കീഴരിയൂർ
access_time 28 Nov 2022 6:46 AM IST
അധികാരത്തിന്റെ നിഗൂഢമായ കളിയരങ്ങ്‌
അഞ്ചരപ്പതിറ്റാണ്ട് മുമ്പ് എൻ.പി. മുഹമ്മദ് എഴുതിയ'ഹിരണ്യകശിപു' എന്ന നോവൽ ഇന്നും എന്തുകൊണ്ട് വായിക്കപ്പെടണം? പ്രവചനാധിഷ്ഠിതമായി രാഷ്ട്രീയത്തെ നോക്കിക്കാണുന്ന നോവൽ ''അപരിമിതമായ ഭയപ്പാടുകൾ ഉഴുതുമറിക്കുന്ന ദേശപടത്തിന്റെ പരിച്ഛേദമാണ്'' എന്ന് നിരൂപകൻകൂടിയായ ലേഖകൻ വാദിക്കുന്നു.
access_time 21 Nov 2022 11:02 AM IST
ചെല്ലമ്മചരിതം
ആവിപാറുന്ന ചായയെയും ഉഴുന്നുവടകളെയും ഒരു നിമിഷം മറന്ന ഉപ്പങ്കാട് നിവാസികള്‍ ചെല്ലമ്മയുടെ ഉടലളവുകള്‍ ഉള്ളില്‍ കോറിയിടുകയും സംശയാശ്ചര്യാദികളോടെ ആദ്യം തങ്കപ്പനെയും ചെല്ലമ്മയെയും പിന്നെ അന്യോന്യവും മാറിമാറി നോക്കിയിരുന്നു. ''ക്രാ... ത്ഭൂ...'' എന്ന് ഉച്ചത്തില്‍ കാര്‍ക്കിച്ച്, വായില്‍ ചതഞ്ഞരഞ്ഞ് കിടന്നിരുന്ന മുറുക്കാന്‍ പുറത്തേക്ക് നീട്ടിത്തുപ്പിയ ചെല്ലമ്മ, ചിരപരിചിതയെപ്പോലെ മണ്‍കലത്തില്‍നിന്നും വെള്ളമെടുത്ത് മൂന്നുവട്ടം കുലുക്കുഴിഞ്ഞ് തുപ്പി. | ചിത്രീകരണം: ജിനേഷ് ബാബു കെ.
access_time 29 Dec 2022 3:14 PM IST
നീലിം കുമാറിന്റെ കവിതകള്‍
അസമിലെ ശ്രദ്ധേയനായ കവി നീലിം കുമാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചുമാണ് പ്രതിമാസ പംക്തിയിൽ കവി സച്ചിദാനന്ദൻ എഴുതുന്നത്. ഒപ്പം, അദ്ദേഹത്തിന്റെ എട്ടു കവിതകൾ മൊഴിമാറ്റുന്നു.
access_time 21 Nov 2022 11:09 AM IST
ആൺമീയം
ഒറ്റനക്ഷത്രവെട്ടത്തിരികെട്ടുപോകാതെ കാറ്റത്ത് തത്തിനിൽക്കുന്ന രാത്രിയിൽ പൊട്ടുവീണൊരു മേശ...
access_time 21 Nov 2022 11:11 AM IST
കുതിരയോട്ടവും ആനനടത്തവും
കുതിര ദേശങ്ങളിലൂടെ സഞ്ചരിച്ച്ഞങ്ങളിലേക്കെത്തിയപ്പോളെല്ലാം മിക്കവാറും ഉച്ചനേരംപോലും ...
access_time 21 Nov 2022 4:50 PM IST
മഴവില്ലൊളിച്ചിരിക്കുന്നുണ്ട് സൂക്ഷിക്കുക
ഗിയര്‍ ലിവറിലെ പല വർണങ്ങളിലുള്ള ഹെയര്‍ ബാന്‍ഡുകളെ തലോടി ഡ്രൈവര്‍ ബസ് ഓടിക്കുന്നു. ...
access_time 21 Nov 2022 11:10 AM IST
കൂടുമാറ്റം
നിലാവിലലിയാത്ത നഗരവെളിച്ചത്തിന്റെ കണ്ണഞ്ചും കുറുമ്പിൽ ഒരുതരി...
access_time 21 Nov 2022 11:09 AM IST
മണിമേഖല
'ചിലപ്പതികാര'ത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം 'മണിമേഖല'യുടെ പത്താം ഭാഗം. | മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ | ചിത്രീകരണം: സജീവ് കീഴരിയൂർ
access_time 21 Nov 2022 11:08 AM IST
വിധേയന്‍ എന്ന ഒരു മീന്‍
സ്വതന്ത്രരുടെ ലോകത്തിൽനിന്നും കാരാഗാരത്തിന്‍റെ ദൂരമോർക്കുമ്പോഴേക്കും ...
access_time 14 Nov 2022 10:46 AM IST
മാരുതീയം
എന്റെ സാറിന്റെ ജീവിതം തുലച്ചത് നാൻസിയാണെന്നേ ഞാൻ പറയൂ. കോളേജിൽ സാറായിരുന്നു താരം. പിള്ളേരെല്ലാം ഇംഗ്ലീഷ് കടലിലേക്ക് ചാടിയിറങ്ങും. ആ കാറ്റിന്റെ ദിക്കിലേക്ക് കുട്ടികളുടെ പായ്ക്കപ്പലോട്ടം. കരയിലെ സാറന്മാരതുകണ്ട് കൊതിച്ചുനിൽക്കും. | ചിത്രീകരണം: സലിം റഹ്മാൻ
access_time 29 Dec 2022 3:13 PM IST
ഫിക് ഷനിലൂടെ ചരിത്രം പുനർജനിക്കുന്നു
വിഖ്യാത തുർക്കി എഴുത്തുകാരൻ ഒാർഹൻ പാമുകിന്റെ ഏറ്റവും പുതിയ 'Nights of Plague' (പ്ലേഗിന്റെ രാത്രികൾ) എന്ന നോവലിലൂടെ ഒരു യാത്ര.
access_time 14 Nov 2022 10:48 AM IST
പാപ്പാത്തിപ്പള്ളിക്കൂടം
പിച്ചിക്കീറി കാറ്റത്തെറിഞ്ഞു കവിത എഴുതിവെച്ച കടലാസ് ചുവപ്പ്...
access_time 14 Nov 2022 10:48 AM IST