Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

മരുഭൂമിയിൽ സ്വന്തം സംസം തേടൂ; രാജീവൻ എന്നോടു പറഞ്ഞു
നവംബർ രണ്ടിന് വിടവാങ്ങിയ, മാധ്യമം ആഴ്ചപ്പതിപ്പിന്റെ ഉറ്റ സുഹൃത്തുക്കളിലൊരാളും കവിയും നോവലിസ്റ്റുമായ ടി.പി. രാജീവനെ ഒാർക്കുകയാണ് എഴുത്തുകാരനും മാധ്യമം മുൻ പീരിയോഡിക്കൽസ് എഡിറ്ററുമായ ലേഖകൻ. തന്റെ എഴുത്തിലേക്ക് രാജീവൻ ചേർന്നുനിന്നത് എങ്ങനെയെന്നും എഴുതുന്നു.
access_time 21 Nov 2022 11:03 AM IST
കാക്കിയിൽനിന്ന് ഇന്ത്യൻ കുപ്പായത്തിൽ
കേരള പൊലീസ്, കേരള, ഇന്ത്യൻ ടീമുകളുടെ ഗോൾമുഖം കാത്ത കെ.ടി. ചാക്കോയുടെ ആത്മഭാഷണത്തിന്റെ രണ്ടാം ഭാഗം. പൊലീസിൽനിന്ന് ഇന്ത്യൻ കുപ്പായം അണിഞ്ഞതും തുടർന്നുള്ള ഒൗദ്യോഗിക ജീവിതത്തെ കുറിച്ചുമാണ് ഇൗ ലക്കം.
access_time 21 Nov 2022 5:01 PM IST
അധികാരത്തിന്റെ നിഗൂഢമായ കളിയരങ്ങ്‌
അഞ്ചരപ്പതിറ്റാണ്ട് മുമ്പ് എൻ.പി. മുഹമ്മദ് എഴുതിയ'ഹിരണ്യകശിപു' എന്ന നോവൽ ഇന്നും എന്തുകൊണ്ട് വായിക്കപ്പെടണം? പ്രവചനാധിഷ്ഠിതമായി രാഷ്ട്രീയത്തെ നോക്കിക്കാണുന്ന നോവൽ ''അപരിമിതമായ ഭയപ്പാടുകൾ ഉഴുതുമറിക്കുന്ന ദേശപടത്തിന്റെ പരിച്ഛേദമാണ്'' എന്ന് നിരൂപകൻകൂടിയായ ലേഖകൻ വാദിക്കുന്നു.
access_time 21 Nov 2022 11:02 AM IST
ചെല്ലമ്മചരിതം
ആവിപാറുന്ന ചായയെയും ഉഴുന്നുവടകളെയും ഒരു നിമിഷം മറന്ന ഉപ്പങ്കാട് നിവാസികള്‍ ചെല്ലമ്മയുടെ ഉടലളവുകള്‍ ഉള്ളില്‍ കോറിയിടുകയും സംശയാശ്ചര്യാദികളോടെ ആദ്യം തങ്കപ്പനെയും ചെല്ലമ്മയെയും പിന്നെ അന്യോന്യവും മാറിമാറി നോക്കിയിരുന്നു. ''ക്രാ... ത്ഭൂ...'' എന്ന് ഉച്ചത്തില്‍ കാര്‍ക്കിച്ച്, വായില്‍ ചതഞ്ഞരഞ്ഞ് കിടന്നിരുന്ന മുറുക്കാന്‍ പുറത്തേക്ക് നീട്ടിത്തുപ്പിയ ചെല്ലമ്മ, ചിരപരിചിതയെപ്പോലെ മണ്‍കലത്തില്‍നിന്നും വെള്ളമെടുത്ത് മൂന്നുവട്ടം കുലുക്കുഴിഞ്ഞ് തുപ്പി. | ചിത്രീകരണം: ജിനേഷ് ബാബു കെ.
access_time 29 Dec 2022 3:14 PM IST
നീലിം കുമാറിന്റെ കവിതകള്‍
അസമിലെ ശ്രദ്ധേയനായ കവി നീലിം കുമാറിനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതകളെക്കുറിച്ചുമാണ് പ്രതിമാസ പംക്തിയിൽ കവി സച്ചിദാനന്ദൻ എഴുതുന്നത്. ഒപ്പം, അദ്ദേഹത്തിന്റെ എട്ടു കവിതകൾ മൊഴിമാറ്റുന്നു.
access_time 21 Nov 2022 11:09 AM IST
കോർപറേറ്റ് വികസന ഭീകരതയും കീഴാള ജീവിതങ്ങളുടെ വംശനശീകരണവും
''എന്തുകൊണ്ടാണ് സ്വാതന്ത്ര്യലബ്ധിക്കുശേഷം ഏഴു പതിറ്റാണ്ടുകൾക്കിപ്പുറവും സ്വതന്ത്ര ഇന്ത്യയിൽ ആദിവാസികളും ദലിതരും മത്സ്യത്തൊഴിലാളികളും അടക്കം സമൂഹത്തിന്റെ അടിത്തട്ടിലുള്ള മനുഷ്യർക്ക് സ്വന്തം നിലനിൽപിന്റെതന്നെ നേർക്കുയരുന്ന ഭീഷണികളെ അതിജീവിക്കാൻ തുടരത്തുടരെ സമരം ചെയ്യേണ്ടിവരുന്നത്?'' ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ ചോദിക്കുന്നു. ആഴ്ചപ്പതിപ്പ് തുടങ്ങിവെച്ച 'കേരളത്തിലെ സിവിൽ പൊളിറ്റിക്സിന് എന്തുസംഭവിച്ചു?' എന്ന സംവാദത്തിന്റെ തുടർച്ചയാണ് പലതലങ്ങളിൽ ഇൗ ലേഖനം.
access_time 21 Nov 2022 11:00 AM IST
ആൺമീയം
ഒറ്റനക്ഷത്രവെട്ടത്തിരികെട്ടുപോകാതെ കാറ്റത്ത് തത്തിനിൽക്കുന്ന രാത്രിയിൽ പൊട്ടുവീണൊരു മേശ...
access_time 21 Nov 2022 11:11 AM IST
കുതിരയോട്ടവും ആനനടത്തവും
കുതിര ദേശങ്ങളിലൂടെ സഞ്ചരിച്ച്ഞങ്ങളിലേക്കെത്തിയപ്പോളെല്ലാം മിക്കവാറും ഉച്ചനേരംപോലും ...
access_time 21 Nov 2022 4:50 PM IST
മഴവില്ലൊളിച്ചിരിക്കുന്നുണ്ട് സൂക്ഷിക്കുക
ഗിയര്‍ ലിവറിലെ പല വർണങ്ങളിലുള്ള ഹെയര്‍ ബാന്‍ഡുകളെ തലോടി ഡ്രൈവര്‍ ബസ് ഓടിക്കുന്നു. ...
access_time 21 Nov 2022 11:10 AM IST
കൂടുമാറ്റം
നിലാവിലലിയാത്ത നഗരവെളിച്ചത്തിന്റെ കണ്ണഞ്ചും കുറുമ്പിൽ ഒരുതരി...
access_time 21 Nov 2022 11:09 AM IST
മണിമേഖല
'ചിലപ്പതികാര'ത്തിന്റെ തുടർച്ചയായി പരിഗണിക്കുന്ന തമിഴ് മഹാകാവ്യം 'മണിമേഖല'യുടെ പത്താം ഭാഗം. | മൊഴിമാറ്റം: ഡോ. എ.എം. ശ്രീധരൻ | ചിത്രീകരണം: സജീവ് കീഴരിയൂർ
access_time 21 Nov 2022 11:08 AM IST
കാവാലം ചുണ്ടനും ചെകുത്താന്റെ കോട്ടയും
'കാവാലം ചുണ്ടൻ', 'നാടൻ പെണ്ണ്', 'കസവുതട്ടം', 'ചെകുത്താന്റെ കോട്ട' എന്നീ സിനിമകൾ മലയാളിക്ക് സമ്മാനിച്ചത് മനോഹരമായ പാട്ടുകൾകൂടിയാണ്. നാടൻശീലുകളും നായികയെ കളിയാക്കുന്ന വരികളും ചേർന്ന് സുന്ദരമായ അനുഭൂതികൾ പകർന്നതിനെക്കുറിച്ചാണ് ഇത്തവണ എഴുതുന്നത്.
access_time 21 Nov 2022 11:06 AM IST
qatar media criticism
1930ൽ തുടങ്ങിയ ഫിഫ ലോകകപ്പിന് ആദ്യമായാണ് അറബ് മേഖലയിലെ രാജ്യം ആതിഥ്യം നൽകുന്നത്. യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും അനേകം നാടുകൾ അത് നടത്തിയിട്ടുണ്ട്. അന്നൊന്നും കേൾക്കാത്ത എതിർപ്പ് ഖത്തർ മത്സരത്തിനെതിരെ ഉയരുന്നതിന് കാരണമെന്താണ്?
access_time 21 Nov 2022 11:05 AM IST
എഴുത്തുകുത്ത്
ആദ്യം ഫുട്ബാൾ ഫെഡറേഷൻ നന്നാകണംഖത്തറിൽ പന്തുരുളാനിരിക്കേ മാധ്യമം ആഴ്ചപ്പതിപ്പ് പുറത്തിറക്കിയ ഫുട്ബാൾ പതിപ്പ് കാൽപന്തിന്റെ...
access_time 21 Nov 2022 11:05 AM IST