Begin typing your search above and press return to search.
proflie-avatar
Login
Homechevron_rightWeekly

Weekly

ഇങ്ങനെയൊക്കെയാണ് ആദിവാസികൾക്ക് നീതി നിഷേധിക്കപ്പെടുന്നത് -എം. ഗീതാനന്ദൻ സംസാരിക്കുന്നു
കുട്ടികൾക്ക് വിദ്യാഭ്യാസം നൽകി ആദിവാസി സമൂഹത്തെ മുന്നോട്ടു കൊണ്ടുപോകാനാണ്...
access_time 22 Aug 2022 8:45 AM IST
9 MM ബെരേറ്റ: വാക്കും വരയും
മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച വിനോദ് കൃഷ്ണയുടെ ‘9 MM ബെരേറ്റ’ നോവലും അതിന് തോലിൽ സുരേഷ് നടത്തിയ ചിത്രമെഴുത്തും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരുമായി കഥാകൃത്ത് മനോജ്‌ വെങ്ങോല സംസാരിക്കുന്നു.
access_time 22 Aug 2022 11:21 AM IST
ഉയിർക്കും കവിത
ഉയിർക്കുന്നു രാവിൻ രതിച്ചതുപ്പിൽനി- ന്നുഷപ്രകാശത്തിൻ തുറസ്സിലേക്കൊരു നിമിഷത്തേക്കല്ല, സ്ഥലം, കാലം, ദേശം ...
access_time 22 Aug 2022 8:15 AM IST
ഞാനെന്ന സിൽവിയപ്ലാത്
നരച്ചു കരിമ്പനടിച്ച ആകാശവും, വസന്തം പടിയിറങ്ങിയ ഭൂമിയും, ...
access_time 22 Aug 2022 8:15 AM IST
ആശാന്റെ കവിതയും ഒ.എൻ.വിയുടെ ഗാനവും -ശ്രീകുമാരൻ തമ്പിയുടെ സംഗീത യാത്രകൾ തുടരുന്നു
മികച്ച പല ചിത്രങ്ങളും മികച്ച അനവധി ഗാനങ്ങളും മലയാളസിനിമക്ക് സമ്മാനിച്ച വർഷമായിരുന്നു 1966. അക്കാലത്തെ പാട്ടുകളെക്കുറിച്ചാണ് ഇത്തവണ. ഒ.എൻ.വിയും ആശാനും ആ വർഷങ്ങളിൽ പാട്ടുകളിൽ നിറഞ്ഞു.
access_time 22 Aug 2022 8:00 AM IST
അവൾ പുരുഷാർഥങ്ങളെ വ്യാഖ്യാനിക്കുന്നു
ധർമം: അവൾ ധർമമെന്ന വാക്കിന്റെ ആത്മപ്രകാശനത്തിന് കരിഞ്ഞുണങ്ങിയ ജീവിതത്താളിൽ കവിത...
access_time 22 Aug 2022 8:00 AM IST
സ്വാതന്ത്ര്യം?
സ്വാതന്ത്ര്യത്തിന്‍റെ 75ാം വാര്‍ഷികാഘോഷങ്ങളുടെ തിമിര്‍പ്പിന്‍റെ വേളയില്‍തന്നെ, കഴിഞ്ഞ ലക്കം...
access_time 22 Aug 2022 10:35 AM IST
എഴുത്തുകുത്ത്
കുഞ്ഞാമന്റെ ചിന്തകളെ സർക്കാർ പ്രയോജനപ്പെടുത്തണം'കേരളത്തിന്റെ വികസന മാതൃകകൾ ചർച്ച...
access_time 22 Aug 2022 5:00 AM IST
ന്യൂനപക്ഷങ്ങൾക്ക് വോട്ടില്ലാത്ത ഹിന്ദുരാഷ്ട്ര ഭരണഘടന!
ചരിത്രാതീതകാലം മുതൽതന്നെ ഇന്ത്യയിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്നു. അക്കാലത്ത് വിവിധ മതങ്ങൾ ഇവിടെ നിലവിൽ...
access_time 19 Aug 2022 3:22 PM IST
നായയുടെ പിൻകാൽനടത്തം അഥവാ സ്ത്രീകളുടെ എഴുത്ത്
"ഞാൻ ഒരു സംഗീതപുസ്തകം തുറന്നു നോക്കിയപ്പോൾ അതേ ശൈലി ആവർത്തിച്ചിരിക്കുന്നതു കണ്ടു. സർ ,സ്ത്രീയുടെ സംഗീതരചന നായ പിൻകാലിൽ...
access_time 18 Aug 2022 12:12 PM IST
ജനാധിപത്യം, മതേതരത്വം, സാമൂഹികനീതി: നമ്മൾ എത്ര അകലെ?
എന്തായിരുന്നു 75 വർഷത്തെ ഇന്ത്യൻ രാഷ്ട്രീയം? ഇന്ത്യ ഇന്ന് എത്തിനിൽക്കുന്ന അവസ്ഥകൾ അറിയാൻ കേന്ദ്രത്തില്‍ അധികാരം കൈയാളിയ കക്ഷികളുടെ പ്രവര്‍ത്തനം മാത്രമല്ല ഈ ഘട്ടത്തിൽ വിലയിരുത്തേണ്ടത്. സംസ്ഥാനങ്ങളില്‍ അധികാരം കൈയാളിയവരും കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രതിപക്ഷത്തിരുന്നവരുടെ പ്രവർത്തനവും പരിശോധിക്കപ്പെടണമെന്ന് മുതിർന്ന മാധ്യമപ്രവർത്തകനായ ലേഖകൻ എഴുതുന്നു.
access_time 17 Aug 2022 2:25 PM IST
നമ്മുടെ സാഹിത്യം വരേണ്യം തന്നെയാണ്;  എഴുത്തും നിലപാടുകളും നാരായൻ വ്യക്തമാക്കുന്നു
മലയാള സാഹിത്യത്തിൽ ഗോത്രജീവിതത്തെ സ്വന്തം അനുഭവങ്ങളിലൂടെ അടയാളപ്പെടുത്തിയ നോവലിസ്റ്റും കഥാകൃത്തുമായ നാരായൻ ഓഗസ്റ്റ് 16ന് വിടപറഞ്ഞു. എഴുത്തിൽ വേറിട്ട സ്വത്വവും രീതിയും പുലർത്തുന്ന അദ്ദേഹം തെൻറ എഴുത്തിനെയും നിലപാടുകളെയും കുറിച്ച് 'മാധ്യമം ആഴ്ചപ്പതിപ്പിനോട്' സംസാരിക്കുന്നു. ലക്കം 1148 പ്രസിദ്ധീകരിച്ചത്.
access_time 17 Aug 2022 12:18 PM IST
സ്വാതന്ത്ര്യത്തിന് എന്നുമൊരേ പ്രായം!; കെ.ഇ.എൻ എഴുതുന്നു
‘‘ഇന്ത്യാചരിത്രത്തെയാകെ അപരവിദ്വേഷത്തിന്‍റെ ചുരുക്കെഴുത്താക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചാല്‍, നമ്മുടെ സ്വാതന്ത്ര്യത്തില്‍ ഇരുള്‍ പരക്കും. വെളിച്ചത്തിന്‍റെയും വിസ്തൃതിയുടെയും ഒഴുക്കിന്‍റെയും കലര്‍പ്പിന്‍റെയും പാരസ്പര്യത്തിന്‍റെയും നാനാവിധത്തിലുള്ള പൂക്കള്‍ നിറംകെട്ട് കൊഴിഞ്ഞ് ദുര്‍ഗന്ധം പരത്തും’’ -ചിന്തകനും എഴുത്തുകാരനുമായ ലേഖകൻ എഴുതുന്നു.
access_time 15 Aug 2022 9:45 AM IST
നാഞ്ചിയമ്മ ശാസ്ത്രീയ സംഗീത മത്സരത്തിൽ പങ്കെടുത്തിട്ടില്ല
മികച്ച ഗായികക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നാഞ്ചിയമ്മ നേടിയപ്പോൾ ചില കോണുകളിൽനിന്ന് വിമർശനം ഉയർന്നു. സ്വാതന്ത്ര്യത്തിന്റെ മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും വിട്ടുപോകാത്ത വംശീയതയുടെയും ജാതിവെറിയുടെയും തുടർച്ചയാണോ ആ ആക്ഷേപങ്ങൾക്ക് കാരണം?
access_time 15 Aug 2022 9:30 AM IST