1. അലിവ് ഊരും പേരുമറിയാത്ത അലഞ്ഞു തിരിയുന്ന ഒരാൾ വീട്ടിൽ വന്നു ‘‘അമ്മാ ചോറ്.’’ കല്ല് പാറ്റി വേവിച്ച റേഷനരി...
ചുരം കേറിവന്നൊരു കാറ്റു കണക്കെ ചൂളം വിളിച്ച് വേഗത്തിലാണവൾ വന്നത് കരിമ്പനകൾ തലയാട്ടിനിന്നതും പൂവരശ്ശ് കാറ്റിൽ...
നിർമിത ബുദ്ധിക്കൊപ്പം. കളിക്കളത്തിലൊരാൾ നല്ലിണക്കത്തിൽ ഷട്ടിൽ ...
പറയാൻ തുടങ്ങുമ്പോൾ കറണ്ട് പോയീ; വീണ്ടും വരുമ്പോഴേക്കും വേദി– ക്കകമേ സംസാരവും! പ്രക്ഷേപണത്തിനിട– യ്ക്കുണ്ടായ...
നന്നേ പുലർച്ചെ പണ്ട് ചത്തുപോയ കാളക്കൂറ്റൻ മുക്രയിട്ട് ആലയിലെ ആർങ്ങാല് നീക്കി പുറത്തു പോകാറുണ്ടെന്ന് പറയും ഞാൻ ...
കാൻവാസിൽ കറുപ്പുകൊണ്ടുമാത്രം നിറഭേദങ്ങളിലൂടെ അമൂർത്തമായ ചിത്രമെഴുതുന്ന ഒരു ചിത്രകാരനുണ്ട് വിരൂപനും മെലിഞ്ഞവനുമായ...
ഞാനുമെന്റെയോളും മൂന്നു കിടാങ്ങളും താമസിക്കുന്ന വാടകവീട്ടിൽ നാലു മുറികളുണ്ട്, അടുക്കളയിൽനിന്നുമവൾ അരിമണിമുത്തുകൾ ...
ഞങ്ങടെ നാട്ടിലെ കുളമാണത്. നിർമിതി കഴിഞ്ഞ് മറന്നുവെച്ച, ഉളി തുരുമ്പിച്ച കൽച്ചുമരിൽ ...
എന്റേതെന്ന് തോന്നുമെങ്കിലും, വെള്ളയിൽ കുളിച്ചുനിൽക്കുന്ന ആ വീട്...
കിണറ്റിൻ പടവിലിരുന്ന് കടലിനെ കുറിച്ച് കവിതയെഴുതിത്തീരുമ്പോൾ ആഴം...
അംബേദ്കറയ്യങ്കാളിയാദികളെ രഥചക്രങ്ങളാക്കിയും * ചേരികളെ...
കപ്പ കാണുമ്പോ അവളെയെന്നുമോർക്കും കപ്പക്കൈ തണ്ട് കൊണ്ട് മംഗലം കയിച്ച്...
മകരത്തിൽ കൊയ്തവർ മറയുന്നു. ഏലായുടെ തലയ്ക്കൽ ചില രാത്രികളിൽ ഒരാൾ പാടാറുണ്ട്. ഇന്നലെ രാത്രി അതിങ്ങനെ പൂർണമായി. ...
കുറെ നാൾക്കുശേഷം ഒരുദിവസം സോഷ്യൽ മീഡിയ യൂനിവേഴ്സിറ്റിയിൽനിന്ന് ഇറങ്ങിനടന്നു തോമസേട്ടന്റെ ചായപ്പീടികയിൽ ...