മരം ചോദിക്കുന്നു; നിനക്കെത്രകാലം ഇവിടെ, ഈ മഴയത്ത് കുട ചൂടാതെ നിൽക്കാനാവും?കടൽ ചോദിക്കുന്നു; ഒരു തോണിയോ, തുഴയോ ...
മണ്ണേ...നിനക്കും മുകളിൽ ഇത്തിരി മുമ്പുവരെ, ഞാനുണക്കാൻ വിരിച്ചിട്ട നനഞ്ഞ സ്വപ്നങ്ങളുടെ ചീതൻ മണമുണ്ടായിരുന്നു. ...
മലയാള കവിതയിലെ വേറിട്ട ശബ്ദമാണ് യുവകവി അനീഷ് ഹാറൂൺ റഷീദിന്റേത്. ‘ചാരുകസേരയും കോളാമ്പിയും’ എന്ന കവിതാ സമാഹാരശീർഷകം തന്നെ...
വെളിച്ചം മരിച്ചതിൽപ്പിന്നെഇരുട്ട് തനിച്ചായി. ഇരുൾ വിഴുങ്ങിയ പകലിന്റെ ചോര ആകാശം മുഴുവനും പടർന്നു. അതോടെ, കാടും...
കാറ്റും കോളുമുള്ള സന്ധ്യ. പുറത്ത് മണ്ണടരുകളിൽനിന്ന് പൂക്കുറ്റിപോലെ...
രാത്രി രാത്രി മാത്രം. കൊള്ളി മീനുകൾ പായുന്നുണ്ടെങ്കിലും, അന്ധകാരത്തിന്റെ ഇന്ദ്രജാലം മാത്രം. ...
ഒന്നോർക്കുകിലെത്ര ക്ഷണികം കാറ്റിൽ,അലയിൽ കരയണയുന്നൊരു നൗകപോലീ ജീവിതം... വേലിയേറ്റങ്ങളിൽ...
വിളവ് നഷ്ടപ്പെട്ട് കൊണ്ടേയിരുന്നു. വേലി പറഞ്ഞു: ‘ഇതിലേ പോയ കാളകൾ വിളവ്...
പണ്ട് കുറുക്കന്കാട്ടിലേക്ക് വഴി പറഞ്ഞുകൊടുത്തു. കാട്ടിലേക്ക്തിരിയുന്നതിന് മുമ്പ് അതന്ന്...
‘സായ്പിനെ കെട്ടിയിട്ട വീട്ടുമുറ്റത്തെ പനയിൽ കായ്ച്ച കുരുവില്ലാത്ത ഈന്തപ്പഴമോ ഒരമേരിക്കൻ...
അറബി-മലയാള സാഹിത്യത്തിന്റെ ആഴവും പരപ്പും ബോധ്യപ്പെടുത്തുന്ന ഗവേഷണ രചനയാണ് സി.എൻ. അഹമ്മദ്...
മൂന്നു വർഷത്തിനുശേഷമാണ് വിനീത് നാട്ടിൽ തിരിച്ചെത്തുന്നത്, ഓളും കുട്ട്യോളും ഒന്നും ഇല്ലല്ലോ, ...
1994 ജൂലൈ 5ന് ശേഷംവന്ന ജൂലൈ അഞ്ചുകൾ മലയാളികളെ സംബന്ധിച്ചിടത്തോളം, ഓരോ വർഷം കഴിയുംതോറും,...