Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉത്രവധം: മൂർഖൻപാമ്പിനെ...

ഉത്രവധം: മൂർഖൻപാമ്പിനെ പിടിച്ചത് ആലംകോട്ട് നിന്നെന്ന് വനംവകുപ്പ്

text_fields
bookmark_border
uthara-murder-case
cancel

അഞ്ചൽ: ഉത്രവധക്കേസുമായി ബന്ധപ്പെട്ട് വനംവകുപ്പ് അധികൃതർ നടത്തുന്ന തെളിവെടുപ്പിനിടെ മൊഴിമാറ്റി രണ്ടാം പ്രതി സുരേഷ്. ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ പാരിപ്പള്ളിയിൽനിന്ന് പിടികൂടി സൂരജിന് 10,000 രൂപക്ക് കൈമാറി എന്നായിരുന്നു സുരേഷ് കുമാർ പൊലീസിനോട് പറഞ്ഞിരുന്നത്.

എന്നാൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിൽ ഈ പാമ്പിനെ ആലംകോട് നിന്നാണ് പിടികൂടിയതെന്ന് സുരേഷ് മൊഴിമാറ്റി. ഇക്കാര്യം ഉറപ്പുവരുത്തുന്നതിനുള്ള തെളിവുകളും വനംവകുപ്പ് ശേഖരിച്ചു.

സുരേഷ് നേരത്തേ വിരിയിച്ച പാമ്പിൻകുഞ്ഞുങ്ങെളയും പാമ്പുകെളയും എന്തുചെയ്തെന്നത് സംബന്ധിച്ചും വിശദമായി അന്വേഷിക്കുന്നുണ്ട്. സുരേഷിന് മറ്റ് പാമ്പുപിടിത്തക്കാരുമായുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്. പാമ്പിൻവിഷ മാഫിയകളുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsforest deptmalayalam newsuthra murder case
News Summary - Uthra Murder Case Forest Dept -Kerala News
Next Story