Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊന്നാനിയിൽ സമീറയാണ്...

പൊന്നാനിയിൽ സമീറയാണ് താരം

text_fields
bookmark_border
sameera-ponnani
cancel

പൊന്നാനി: പൊന്നാനി ലോക്സഭ തെരഞ്ഞെടുപ്പിെൻറ ഫലപ്രഖ്യാപനം പൂർത്തിയായപ്പോൾ രണ്ടുല ക്ഷത്തോളം ലീഡ് നേടി ഇ.ടി. മുഹമ്മദ് ബഷീർ വിജയിച്ചപ്പോൾ, മണ്ഡലത്തിൽ അപ്രതീക്ഷിത ലീഡ് നേടി താരമായത് ഒരു സ്വതന്ത്ര സ്ഥാനാർഥി കൂടിയാണ്. ഏഴ് നിയമസഭ മണ്ഡലത്തിലും ആയിരത്തിന് മുകളിൽ വോട്ട് നേടി 16,288 വോട്ട് ലഭിച്ച സ്വതന്ത്ര സ്ഥാനാർഥി പി.എ. സമീറയാണത്.

തൃത്താലയിൽ 3,189 വോട്ട് നേടിയ അവർ തിരൂരങ്ങാടിയിൽ 1,673 വോട്ടും താനൂരിൽ 1,664 വോട്ടും തിരൂരിൽ 2,255 വോട്ടും തവനൂരിൽ 2,450 വോട്ടും പൊന്നാനിയിൽ 2,815 വോട്ടും നേടിയാണ് മറ്റു സ്ഥാനാർഥികളെ ഞെട്ടിച്ചത്. ഇ.ടി. മുഹമ്മദ് ബഷീറിെൻറയും പി.വി. അൻവറിെൻറയും അപരന്മാർക്ക് പോലും ഒറ്റക്ക് ഇത്രയധികം വോട്ട് സമാഹരിക്കാനായില്ല. ഇടതു സ്വതന്ത്ര സ്ഥാനാർഥിയായ പി.വി. അൻവറിെൻറ ചിഹ്നമായ കത്രികക്ക് സമാനമായ കട്ടിങ് പ്ലയർ ചിഹ്നമായി ലഭിച്ചതാണ് സമീറക്ക് വോട്ടുകൾ വർധിക്കാനിടയാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ponnanisameeraponnani constituency
News Summary - star of ponnani sameera-kerala news
Next Story