Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightപഞ്ചായത്ത്...

പഞ്ചായത്ത് പ്രസിഡൻറ് സത്യപ്രതിജ്ഞക്ക് ശേഷം രാജിെവച്ചു

text_fields
bookmark_border
One India One Pension Member President of Velliyamattam Panchayath
cancel

വെഞ്ഞാറമൂട്: പാങ്ങോട് പഞ്ചായത്തില്‍ പ്രസിഡൻറായി െതരഞ്ഞെടുക്കപ്പെട്ട ദിലീപ് കുമാര്‍ സത്യപ്രതിജ്ഞക്ക് ശേഷം രാജി െവച്ചു. വൈസ് പ്രസിഡൻറായി െതരഞ്ഞെടുക്കപ്പെട്ട എസ്. റീന സ്ഥാനം ഏറ്റെടുക്കാന്‍ താൽപര്യമിെല്ലന്നു കാണിച്ച് സെക്രട്ടറിക്ക് കത്തും നൽകി. ഇതോടെ പഞ്ചായത്തില്‍ താൽക്കാലികമായെങ്കിലും ഭരണ പ്രതിസന്ധി ഉടലെടുത്തിരിക്കുകയാണ്.

19 അംഗ ഭരണ സമിതിയുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിന് എട്ടും യു.ഡി.എഫിന് ഏഴും എസ്.ഡി.പി.ഐക്ക് രണ്ടും വെൽഫെയര്‍ പാര്‍ട്ടിക്ക് ഒരംഗവും പാര്‍ട്ടി പിന്തുണക്കുന്ന ഒരു സ്വതന്ത്രയുമാണ് അംഗങ്ങളായുള്ളത്. എല്‍.ഡി.എഫ് സ്ഥാനാർഥിക്ക് എസ്.ഡി.പി.ഐ വോട്ട് നൽകിയതോടെ അവരുടെ വോട്ട് നില പത്തും വെല്‍ഫെയര്‍ പാര്‍ട്ടി അംഗവും പാര്‍ട്ടി പിന്തുണയുള്ള സ്വതന്ത്രയും യു.ഡി.എഫിനെയും പിന്തുണച്ചതോടെ ഒമ്പതും ആയി. ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതിനാല്‍ ഇടതുമുന്നണി പ്രതിനിധിയായി മത്സരിച്ച ദിലീപ് കുമാറിനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.

എന്നാല്‍ എസ്.ഡി.പി.ഐ പിന്തുണെച്ചന്ന കാരണത്താല്‍ ദിലീപ് കുമാര്‍ പാര്‍ട്ടി നിർദേശമനുസരിച്ച് സത്യപ്രതിജ്ഞക്ക് സെക്രട്ടറിക്ക് രാജിക്കത്ത് നൽകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignationpanchayat president
News Summary - The president of the panchayat resigned after taking the oath of office
Next Story