Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightനാട്ടുകാർ...

നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി

text_fields
bookmark_border
നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടി വനപാലകർക്ക് കൈമാറി
cancel
camera_alt

നാട്ടുകാർ പെരുമ്പാമ്പിനെ പിടികൂടിയപ്പോൾ


കിളിമാനൂർ: തെരുവുനായെ വിഴുങ്ങിയതിനെ തുടർന്ന് വഴിയരികിൽ മയങ്ങിയനിലയിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി വനപാലകർക്ക് കൈമാറി.

ബുധനാഴ്ച രാവിലെയാണ് അടയമൺ വയ്യാറ്റിൻകര പാലത്തിന് സമീപം നാട്ടുകാർ പെരുമ്പാമ്പിനെ കണ്ടത്. പാലത്തിന് സമീപം കിടന്നുറങ്ങുകയായിരുന്ന തെരുവുനായെ വിഴുങ്ങി അവ ശനിലയിലായ പെരുമ്പാമ്പിനെ യുവാക്കൾ കയറിട്ട് പിടിക്കുകയായിരുന്നു. പത്തടിയോളം നീളം വരും. മേഖലയിൽ നിന്ന് സമീപദിവസങ്ങളിലായി പിടികൂടുന്ന നാലാമത്തെ പെരുമ്പാമ്പാണിതെന്ന് നാട്ടുകാർ പറഞ്ഞു.

സമീപത്തായി സ്വകാര്യ വ്യക്തിയുടെ കാടുകയറിയ പുരയിടത്തിൽ ഇഴജന്തുക്കളുടെയും പന്നികളുടെയും വിഹാരകേന്ദ്രമാണന്നും അടിയന്തരമായി ഇത് വെട്ടിമാറ്റാൻ അധികൃതർ നടപടിയെടുക്കണമെന്നും നാട്ടുകാർ പറയുന്നു.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:python
News Summary - The python was caught
Next Story