Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightജല ജീവൻ കുടിവെള്ള...

ജല ജീവൻ കുടിവെള്ള പദ്ധതി: അപകടം വിതച്ച് പൈപ്പ് ലൈൻ ചാലുകൾ

text_fields
bookmark_border
ജല ജീവൻ കുടിവെള്ള പദ്ധതി:  അപകടം വിതച്ച് പൈപ്പ് ലൈൻ ചാലുകൾ
cancel
camera_alt

ജല ജീവൻ പദ്ധതിക്കായി കുഴിച്ചതിനെ തുടർന്ന് അപകടക്കെണിയായ പോങ്ങനാട്-കൊല്ലംവിളാകം റോഡ്

കിളിമാനൂർ: ജലജീവൻ കുടിവെള്ള പദ്ധതിക്കായി എടുത്ത ചാലുകൾ വേണ്ടവിധം പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ടവർ തയാറാകാത്തതോടെ ഗ്രാമീണ റോഡുകൾ അപകടക്കെണികളായി. മഴ കനത്തതോടെ വാഹനങ്ങൾ കുഴികളിൽവീണും കാൽനടക്കാർ തെന്നിവീണുമുള്ള അപകടങ്ങൾ നിത്യസംഭവമാണ്.

പ്രധാന റോഡുകൾക്ക് പിന്നാലെ, മേഖലയിലെ ഇടറോഡുകളുടെ വശങ്ങളും റോഡ് കുറുകേ മുറിച്ചുമാണ് പൈപ്പ് ലൈനിട്ടത്‌. എന്നാൽ ഒരിടത്തുപോലും വേണ്ടവിധം മണ്ണിട്ടുറപ്പിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. നഗരൂർ, കിളിമാനൂർ, പുളിമാത്ത് പഞ്ചായത്തുകളിലെ നിരവധി കിലോമീറ്റർ റോഡുകളോളം ഇത്തരത്തിൽ വെട്ടിപ്പൊളിച്ചു.

അടുത്തിടെ ടാറിങ്, കോൺക്രീറ്റ് എന്നിവ പൂർത്തിയായത് പോലും ഇത്തരത്തിൽ പൊളിച്ചു. നഗരൂരിലെ മൂന്നാം വാർഡിൽപെട്ട പോങ്ങനാട്-പള്ളിക്കുന്നിൽ റോഡ്, ആലത്തുകാവ്-കീഴ്പേരൂർ റോഡ്, മാത്തയിൽ-വിലവൂർകോണം-പാതിരിയിൽ റോഡ്, നഗരൂർ രണ്ടാം വാർ ഡിലെ കൊല്ലംവിളാകം-പോങ്ങനാട്, പാലം ജങ്ഷൻ-നമ്പിമഠം റോഡ്, 16-ാം വാർഡിലെ കാവുവിള-അണവിള റോഡ് അടക്കം നഗരൂരിൽ മാത്രം പത്തിൽപരം റോഡുകൾ ഇത്തരത്തിൽ തകർച്ചയിലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jala Jeevan Drinking Scheme
News Summary - Jala Jeevan Drinking Scheme: Pipeline ditches cause danger
Next Story