Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅനുമതിയില്ലാതെ...

അനുമതിയില്ലാതെ പൊതുസ്ഥലെത്ത മരം മുറിച്ചുമാറ്റി

text_fields
bookmark_border
cutting tree without permission
cancel
camera_alt

കാഞ്ഞിരപ്പുഴ പാതവക്കിലെ തേക്കുമരങ്ങൾ മുറിച്ചിട്ട നിലയിൽ


കാഞ്ഞിരപ്പുഴ: പൊതുസ്ഥലത്തെ തേക്കുമരങ്ങൾ അനുമതിയില്ലാതെ സ്വകാര്യവ്യക്തികൾ മുറിച്ചു നീക്കിയതായി പരാതി. ചിറക്കൽപ്പടി-കാഞ്ഞിരപ്പുഴ പാതവക്കിലുള്ള സ്വകാര്യ വ്യക്തിയുടെ ഷോപ്പിങ് കോംപ്ലക്സിന് മുന്നിലെ മരമാണ് പട്ടാപ്പകൽ മുറിച്ചത്. ഒന്നേകാൽ ലക്ഷത്തിൽപരം രൂപ വിലമതിക്കുന്ന മരങ്ങളാണ് മുറിച്ചത്. പ്രശ്നത്തിൽ നാട്ടുകാർ ഇടപെട്ടതോടെ വനപാലകർ സ്ഥലത്തെത്തി മരംമുറി തടഞ്ഞിരുന്നു. പിന്നീട് പരിശോധനയിൽ മരങ്ങൾ മുറിച്ച് മാറ്റിയിടുള്ളതായി കണ്ടെത്തി. ഈ മാസം 16നാണ് തേക്കുമരത്തിന്റെ ശിഖരങ്ങൾ മുറിച്ച് നീക്കിയത്. തൊട്ടടുത്ത ദിവസം മരങ്ങൾ മുറിച്ചു. ഇതുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പുഴ ജെ. അരുൺ മണ്ണാർക്കാട് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഈ മാസം 20നാണ് നാട്ടുകാർ പരാതി സമർപ്പിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police casePalakkad Newscutting tree
News Summary - The tree cut down without permission
Next Story