Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPattambichevron_rightപ്രജീഷിന് വേണം...

പ്രജീഷിന് വേണം സുമനസ്സുകളുടെ സഹായം

text_fields
bookmark_border
പ്രജീഷ്
cancel
camera_alt

പ്രജീഷ്

പട്ടാമ്പി: വൃക്കരോഗ ബാധിതനായ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. മുതുതല കണിയംകുഴി വേലായുധന്റെ മകൻ പ്രജീഷ് (മണി - 31) ആണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സഹായം തേടുന്നത്. ജ്വല്ലറി സെയിൽസ് എക്സിക്യൂട്ടീവായി ജോലി ചെയ്ത് നിതൃവൃത്തി കണ്ടെത്തുന്നതിനിടെയാണ് പ്രജീഷ് രോഗബാധിതനാവുന്നത്.

ഭാര്യയും ഒരു വയസ്സുള്ള കുഞ്ഞും മാതാപിതാക്കളും സഹോദരനുമടങ്ങുന്ന സാധാരണ കുടുംബമാണ് പ്രജീഷിന്റേത്. വൃക്ക മാറ്റിവെക്കുകയല്ലാതെ മറ്റു ചികിത്സ മാർഗങ്ങളൊന്നും ഇല്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. ആഴ്ചയിൽ രണ്ട് തവണ ഡയാലിസിസ് ചെയ്താണ് ജീവൻ നിലനിർത്തുന്നത്.

15 ലക്ഷത്തോളം രൂപ പ്രജീഷിന്റെ ചികിത്സക്ക് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വി.കെ. ശ്രീകണ്ഠൻ എം.പി, മുഹമ്മദ് മുഹ്സിൻ എം.എൽ.എ, മുതുതല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി (രക്ഷാധികാരികൾ), സൈനുൽ ആബിദ് (ചെയർ - ഫോൺ: 9447835845), എം. പരമേശ്വരൻ (കൺ - ഫോൺ: 9745612966), റിയാസ് പി. മമ്മു (ട്രഷ) എന്നിവർ ഭാരവാഹികളായി പ്രജീഷ് (മണി) ചികിത്സ ധനസമാഹരണ സമിതി രൂപവത്കരിച്ചു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുതുതല ബ്രാഞ്ചിൽ ഭാര്യയുടെയും സഹോദരന്റെയും പേരിൽ തുടങ്ങിയ ജോയിന്റ് അക്കൗണ്ടിലാണ് നിർധന കുടുംബത്തിന്റെ പ്രതീക്ഷ. അക്കൗണ്ട് നമ്പർ: 41803945004. ഐ.എഫ്.എസ്.സി: SBIN0008788.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad news
News Summary - prajeesh needs help
Next Story