Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകെ.എസ്.ആർ.ടി.സി...

കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം; സഞ്ചാരികൾക്ക് ഇടുക്കി കാണാൻ അവസരം

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം; സഞ്ചാരികൾക്ക് ഇടുക്കി കാണാൻ അവസരം
cancel

പാലക്കാട്: ഇല്ലിക്കൽക്കല്ല് -ഇലവീഴാപുഞ്ചിറ ട്രിപ് ഹിറ്റായതിനുശേഷം നവംബറിൽ ഇടുക്കി ജില്ലയിലെ അഞ്ചുരുളി രാമക്കൽമേട് ട്രിപ് ചിറ്റൂരിൽനിന്നും മണ്ണാർക്കാടുനിന്നും ഒരുക്കി കെ.എസ്.ആർ.ടി.സി ജില്ല ബജറ്റ് ടൂറിസം സെൽ. പാലക്കാട് നിന്നുള്ള യാത്രക്കാർക്കും കയറാവുന്ന രീതിയിലാണ് ട്രിപ് ഒരുക്കിയിട്ടുള്ളത്. ഡിസംബറിൽ പാലക്കാട് ഡിപ്പോയിൽനിന്നും അഞ്ചുരുളി രാമക്കൽമേട് ട്രിപ്പുകൾ തുടങ്ങാനുള്ള പദ്ധതിയുണ്ടെന്ന് ബജറ്റ് ടൂറിസം ജില്ല കോഓഡിനേറ്റർ അറിയിച്ചു. നവംബറിൽ ജില്ലയിൽനിന്ന് കൂടുതൽ യാത്രകളും ഒരുക്കിയിട്ടുള്ളത് ഹിൽ സ്റ്റേഷനുകളിലേക്കാണ്.

പാലക്കാട് ഡിപ്പോ ബജറ്റ് ടൂറിസം

നെല്ലിയാമ്പതിയിലേക്ക് ജില്ല ഡിപ്പോയിൽനിന്ന് ഏഴ് യാത്രകളാണ് നവംബറിൽ ഉള്ളത്. രണ്ട്, എട്ട്, ഒമ്പത്, 16, 22, 23, 30 തീയതികളിലാണ് നെല്ലിയാമ്പതി യാത്ര. എട്ട്, 19 തീയതികളിൽ സൈലന്റ് വാലിയിലേക്കും എട്ട്, 15, 23 തീയതികളിൽ അതിരപ്പള്ളി-മലക്കപ്പാറയിലേക്കും 16ന് ആലപ്പുഴ കുട്ടനാട് കായൽ യാത്രയുമാണുള്ളത്. 11ന് നിലമ്പൂരിലേക്കാണ് യാത്ര. 16, 20, 30 തീയതികളിൽ കൊച്ചി ആഡംബര കപ്പൽ യാത്രയാണ്. ഒന്ന്, ഒമ്പത്, 15, 22 തീയതികളിൽ ഗവിയിലേക്കാണ് യാത്ര. എട്ട്, 16, 23, 30 തീയതികളിൽ ഇല്ലിക്കൽ മേട്-ഇലവീഴാപൂഞ്ചിറ-മലങ്കര ഡാമിലേക്കും യാത്ര ഒരുക്കിയിട്ടുണ്ട്. ഒരുദിവസത്തെ ഇല്ലിക്കൽമേട് യാത്ര രാവിലെ അഞ്ചിനാണ് ആരംഭിക്കുക. യാത്രകൾക്ക് വിളിക്കാം: 94478 37985, 83048 59018

ചിറ്റൂരിലെ യാത്ര

ചിറ്റൂർ ഡിപ്പോയിൽനിന്ന് നവംബറിൽ അഞ്ചുരുളി രാമക്കൽമേട് യാത്രയാണ് ആകർഷണീയമായിട്ടുള്ളത്. എട്ട്, 22 തീയതികളിലാണ് ഈ യാത്ര. രണ്ട്, ഒമ്പത്, 16 തീയതികളിൽ നെല്ലിയാമ്പതി യാത്രയാണുള്ളത്. 19ന് സൈലന്റ് വാലിയിലേക്കും 16ന് നിലമ്പൂരിലേക്കും ട്രിപ്പുകളുണ്ട്. 16ന് കുട്ടനാട്ടിലേക്കും ഒന്ന്, 22, 23, 30 തീയതികളിൽ ഗവിയിലേക്കുമാണ് യാത്ര. ഒമ്പത്, 23 തീയതികളിൽ മലക്കപ്പാറയിലേക്കും എട്ട്, 22 തീയതികളിൽ മൂന്നാർ-മാമലക്കണ്ടത്തിലേക്കും ചിറ്റൂരിൽനിന്ന് യാത്രയുണ്ട്. 16, 30 തീയതികളിൽ കൊച്ചി ആഡംബര കപ്പൽ യാത്രയും എട്ട്, 23 തീയതികളിൽ ഇല്ലിക്കൽകല്ല്-ഇലവീഴാപൂഞ്ചിറ മലങ്കര ഡാം യാത്രയും ഒരുക്കിയിട്ടുണ്ട്. എല്ലാ മലയാള മാസവും ഒന്നിന് ഒരുക്കിയിട്ടുള്ള ശബരിമലയാത്ര 16നാണ്. യാത്രക്കായി ചിറ്റൂരിൽ വിളിക്കാം: 94953 90046

മണ്ണാർക്കാട് നിന്ന്

നവംബർ ഒന്നിന് മണ്ണാർക്കാടുനിന്ന് ഗവിയിലേക്കും രണ്ടിന് ഇല്ലിക്കൽ കല്ല്-ഇലവിഴാപൂഞ്ചിറ-മലങ്കര ഡാമിലേക്കും യാത്രയുണ്ട്. എട്ടിന് നെല്ലിയാമ്പതി, മാമലക്കണ്ടം വഴി മൂന്നാർ, ഇല്ലിക്കൽകല്ല്-ഇലവിഴാപൂഞ്ചിറ-മലങ്കര ഡാം, മലക്കപ്പാറ എന്നിവിടങ്ങളിലേക്കും രണ്ട് ദിവസത്തെ യാത്ര അഞ്ചുരുളി രാമക്കൽമേടിലേക്കുമാണ്. ഒമ്പതിന് നെല്ലിയാമ്പതി, ഗവി (രണ്ട് ദിവസം), 15ന് ഗവി (രണ്ട് ദിവസം), 16ന് ആഡംബര കപ്പൽ യാത്ര, നെല്ലിയാമ്പതി, ഇല്ലിക്കൽകല്ല് -ഇലവിഴാപൂഞ്ചിറ-മലങ്കര ഡാം, ആലപ്പുഴ കുട്ടനാടൻ കായൽ യാത്ര എന്നിവയാണുള്ളത്.

20ന് ആഡംബര കപ്പൽ യാത്ര, 22ന് ഗവി, മാമലക്കണ്ടം വഴി മൂന്നാർ (രണ്ട് യാത്രയും രണ്ട് ദിവസം), 23ന് മലക്കപ്പാറ, ഇല്ലിക്കൽകല്ല്-ഇലവീഴാപൂഞ്ചിറ-മലങ്കര ഡാം, നെല്ലിയാമ്പതി യാത്രകളും 30ന് ഇല്ലിക്കൽകല്ല്-ഇലവീഴാപൂഞ്ചിറ മലങ്കര ഡാം, ആഡംബര കപ്പൽ യാത്ര, നെല്ലിയാമ്പതി യാത്രകളുമാണ് മണ്ണാർക്കാടുനിന്ന് ഒരുക്കിയിട്ടുള്ളത്. വിവരങ്ങൾക്ക്: 80753 47381, 94463 53081

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsPalakkad NewsKSRTC Budget TourismKerala NewsLatest News
News Summary - ksrtc budget tourism
Next Story