Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKoottanadchevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി നാടുകടത്തി

text_fields
bookmark_border
kapa charged
cancel
camera_alt

രാഹുൽ   ശ്രീരാഗ്   മുഹമ്മദ്

ഷെറിൻ

കൂറ്റനാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ചാഴിയാട്ടിരി അകിലാണം നരിക്കുഴിയിൽ തെക്കേക്കര ശ്രീരാഗ് (23), രാഹുൽ (28) എന്നിവരെ കാപ്പ ചുമത്തി നാടുകടത്തി. തൃശൂർ റേഞ്ച് പൊലീസ് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറല്‍ എസ്. അജീതാ ബീഗത്തിന്റെ ഉത്തരവിലാണ് നടപടി.

ജില്ലയിൽ പ്രവേശിക്കുന്നതിൽനിന്ന് ഒരു വർഷത്തേക്കാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സതീഷ് കുമാർ തുടർ നടപടികൾ സ്വീകരിച്ചു. ചാലിശ്ശേരി സ്റ്റേഷനിൽ വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

കൂറ്റനാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ചാലിശ്ശേരി ആലിക്കര കൂത്തുമാടത്തിൽ മുഹമ്മദ് ഷെറിനെ (24) കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു.

ജില്ല കലക്ടറുടെ ഉത്തരവിൽ ജില്ല പൊലീസ് മേധാവി ആനന്ദിന്‍റെ നിർദേശപ്രകാരമാണ് നടപടികൾ സ്വീകരിച്ചത്. ചാലിശ്ശേരി ഇൻസ്പെക്ടർ കെ. സതീഷ് കുമാർ അറസ്റ്റ് ചെയ്തു. 2023 ൽ ചാലിശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ ആലിക്കരയിലുള്ള വീട്ടിൽ കഞ്ചാവും എം.ഡി.എം.എയുമായി പിടിക്കപ്പെട്ട കേസിലാണ് നടപടി.

നിലവിൽ ജില്ലയിലെ ചാലിശ്ശേരി, മലപ്പുറം ജില്ലയിലെ കോട്ടക്കൽ പൊലീസ് സ്റ്റേഷനുകളിൽ കഞ്ചാവും എം.ഡി.എം.എയും പിടിച്ചതിനും തൃശ്ശൂർ ജില്ലയിൽ കുന്ദംകുളം പൊലീസ് സ്റ്റേഷനിൽ ദേഹോപദ്രവം നടത്തിയതിനും ഇയാൾക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsPalakkad NewsKapa Act
News Summary - Kapa was put on and deported
Next Story