Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightനോമ്പുകാല ആരോഗ്യ...

നോമ്പുകാല ആരോഗ്യ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും

text_fields
bookmark_border
നോമ്പുകാല ആരോഗ്യ പ്രശ്‌നങ്ങളും പരിഹാര മാര്‍ഗങ്ങളും
cancel
സ്ഥായിയായ ജീവിതസാഹചര്യങ്ങളിൽ നിക്ഷിപ്തമായ ശരീരം നോമ്പു കാലത്തിനായി കാത്തിരിക്കുന്ന ഇൗ അവസരത്തിൽ നാം ഒാരോരുത്തരും ആരോഗ്യത്തിനായി മുൻകരുതലെടുക്കേണ്ടത് അനിവാര്യമാണ്. ഇൗ കാലയളവിൽ തരണംചെയ്യേണ്ടിവരുന്ന പല രോഗാവസ്ഥകളും നേരിടാൻ നാം സജ്ജരാകേണ്ടിയിരിക്കുന്നു. നോമ്പുകാലങ്ങളിൽ വളരെ വ്യാപകമായി കാണപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ് നെഞ്ചെരിച്ചിൽ. ദഹനത്തെ സഹായിക്കുന്ന വീര്യംകൂടിയ ദഹനരസങ്ങളും പകുതി ദഹിച്ച ഭക്ഷണങ്ങളും തെറ്റായ ദിശയിൽ ആമാശയത്തിൽനിന്ന് അന്നനാളത്തിലേക്ക് കടക്കുകയും  ചെയ്യുന്നു.

കൂടാതെ, ദഹനരസങ്ങളും ആസിഡുകളും ആമാശയത്തിലെത്തുകയും അവക്ക് പ്രവർത്തിക്കാൻ വേണ്ടുന്ന ഭക്ഷണം ഇല്ലാതിരിക്കുകയും ചെയ്യുന്ന സന്ദർഭങ്ങളും നെെഞ്ചരിച്ചിലിന് കാരണമാകുന്നു. ലഘുവായ വ്യായാമങ്ങളും അൻറാസിഡ് മരുന്നുകളും ഇതിന് പരിഹാരങ്ങളായി വർത്തിക്കുന്നു. പ്രമേഹം, രക്തസമ്മർദം, കൊളസ്ട്രോൾ മുതലായ രോഗങ്ങളിലും പ്രത്യേക ശ്രദ്ധകേന്ദ്രീകരിക്കുന്നതിെൻറ ആവശ്യകതയും വളരെ വലുതാണ്.

ഡോ. ജാസിർ. വി.പി ചീഫ് എക്സിക്യുട്ടിവ് ഒാഫിസർ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ, കോട്ടക്കൽ
 

നോമ്പിെൻറ തുടക്കത്തിൽതന്നെ ഒരു ഡോക്ടറെ സമീപിക്കുകയും അദ്ദേഹത്തിെൻറ നിർദേശപ്രകാരം മരുന്നുകൾ ക്രമീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരം വേളകളിൽ കൂടുതലായി കാണപ്പെടുന്ന മറ്റൊരു അവസ്ഥയാണ് തലവേദന. വിശപ്പും അതുപോലെതന്നെ തുടർച്ചയായി ഉപേയാഗിച്ചുകൊണ്ടിരിക്കുന്ന ചായ, കാപ്പി മുതലായവയുടെ പൊടുനെയുള്ള ലഭ്യതക്കുറവ് എന്നിവയും ഇതിന് കാരണമാകുന്നു.
ഇത്തരത്തിലുള്ള ബുദ്ധിമുട്ടുകൾക്ക് വിദഗ്ധ ഡോക്ടറുടെ സേവനം തേടാവുന്നതാണ്.

ഭക്ഷണപദാർഥങ്ങളിലെ ഘടകങ്ങളുടെ ലഭ്യതക്കുറവ് അതായത് നാരുകളുടെ (Fibre) അഭാവം മലബന്ധത്തിന് കാരണമാകുന്നു. കൂടുതൽ പഴവർഗങ്ങളും പച്ചക്കറികളും ആഹാരത്തിൽ ഉൾപ്പെടുത്തുന്നത് ഇതിന് ഒരു ഉത്തമ പരിഹാരമാണ്. ആഹാരരീതിയിലെ ചിട്ടക്കുറവ് പലപ്പോഴും എത്തിനിൽക്കുന്നത് പൊണ്ണത്തടിയിലാണ്. ഇത്തരം പൊണ്ണത്തടികൾ ഒരുപക്ഷേ വലിയ രോഗങ്ങളിലേക്ക് നയിച്ചേക്കാം.

ജീവിതശൈലിയിലെ ചിട്ടയില്ലായ്മകൊണ്ട് വന്നേക്കാവുന്ന രോഗങ്ങളും ഇത്തരത്തിൽ ഇന്ന് ഏറെയാണ്. ശരിയായ രീതിയിലുള്ള വ്യായാമത്തിലൂടെയും ചിട്ടയായ ഭക്ഷണക്രമത്തിലൂടെയും വിദഗ്ധ ഡോക്ടർമാരുടെ സേവനങ്ങളിലൂടെയും  ഇൗ നോമ്പുകാലത്തെ നമുക്ക് സമൃദ്ധമാക്കാം. ആരോഗ്യപൂർണമായ നല്ലൊരു നോമ്പുകാലം ആശംസിക്കുന്നു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramadan specialmalayalam newsramadan 2018Ramadan HealthHealth News
News Summary - Ramadan Health and Food-Ramadan Special
Next Story