Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകപ്പൽ...

കപ്പൽ പിടിച്ചെടുത്ത ഇറാൻ നടപടി നിയമലംഘനം –സൗദി മന്ത്രിസഭ

text_fields
bookmark_border
കപ്പൽ പിടിച്ചെടുത്ത ഇറാൻ നടപടി  നിയമലംഘനം –സൗദി മന്ത്രിസഭ
cancel
camera_alt???????? ????????? ???????????? ???????????? ??????????? ??????????????

ജിദ്ദ: ഇറാെൻറയും ഇസ്രായേലിെൻറയും നിയമവിരുദ്ധ നടപടികളെ സൽമാൻ രാജാവിെൻറ അധ ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗം ശക്തമായി അപലപിച്ചു. ചരക്കു കപ്പൽ ഗതാഗതത്തിന്  നേരെയുള്ള എല്ലാ ഭീഷണികളും തടസ്സങ്ങളും അന്താരാഷ്ട്ര നിയമത്തിെൻറ ലംഘനമാണെന്ന ് മന്ത്രിസഭ യോഗം പ്രസ്താവിച്ചു.

ഹൊർമുസ് കടലിൽ ബ്രിട്ടീഷ് ടാങ്കർ ഇറാൻ പിടിച്ചെടുത്ത സംഭവം അന്താരാഷ്ട്ര നിയമങ്ങളുടെയും കടൽ സഞ്ചാരസ്വാതന്ത്ര്യത്തിെൻറയും ലംഘനമാണ്. കപ്പൽ ഗതാഗതത്തിനു നേരെയുള്ള ഭീഷണി ചെറുക്കാൻ അന്താരാഷ്ട്ര തലത്തിൽ ഉചിതമായ നടപടി സ്വീകരിക്കുകയും ഇൗ ഭീഷണി അവസാനിപ്പിക്കുകയും വേണം.

കിഴക്കൻ ജറൂസലമിൽ നൂറുകണക്കിന് ഫലസ്തീൻ പൗരൻമാരുടെ വീട് തകർത്ത ഇസ്രായേൽ നടപടിയെ മന്ത്രിസഭ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനമാണ് ഇസ്രായേലിേൻറത്. ഫലസ്തീനികളെ ജറൂസലമിൽനിന്ന് പുറത്താക്കാനുള്ള ശ്രമങ്ങൾക്കെതിരെ ലോകതലത്തിൽ നടപടികളുണ്ടാവണമെന്നും മന്ത്രിസഭ യോഗം അഭ്യർഥിച്ചു. തബൂക്ക് പ്രവിശ്യയിലെ നിയോം കൊട്ടാരത്തിലായിരുന്നു മന്ത്രിസഭ യോഗം. രാജാവ് വിശ്രമത്തിനായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് നിേയാമിലേക്ക് തിരിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiirangulf news
News Summary - iran-saudi-gulf news
Next Story