Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഓണോൽസവത്തിന്...

ഓണോൽസവത്തിന് ഇനി മൂന്ന് നാൾ; കാണികളെക്കാത്ത് സമ്മാനപ്പെരുമഴ

text_fields
bookmark_border
ഓണോൽസവത്തിന് ഇനി മൂന്ന് നാൾ; കാണികളെക്കാത്ത്  സമ്മാനപ്പെരുമഴ
cancel
camera_alt

ജീവ ജോസ്, മീനാക്ഷി

മനാമ: ആ വന്നേ വന്നേ മുറ്റത്ത് മാവേലി....മലയാളികളുടെ മനസ്സിൽ മായാതെ, മങ്ങാതെ നിൽക്കുന്ന ഓണാഘോഷസ്മരണകൾക്ക് മാറ്റേകാൻ ‘ഗൾഫ്മാധ്യമം’ ലുലു ഹൈപ്പർമാർക്കറ്റിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലബാർ ഗോൾഡ് ഓണോത്സവം 15 ന് ലുലു ദാന മാളിൽ അരങ്ങേറുമ്പോൾ കാണികളെ കാത്തിരിക്കുന്നത് നൂറു കണക്കിന് സമ്മാനങ്ങളാണ്.

കേരളത്തനിമയാർന്ന മത്സരങ്ങളും കൈനിറയെ സമ്മാനങ്ങളുമായാണ് ഓണോൽസവം അരങ്ങേറുന്നത്. ആഘോഷപ്പകലിൽ നിങ്ങളോടൊപ്പം കളിയും ചിരിയും തമാശയും കാര്യവുമായി പ്രിയങ്കരരായ ടെലിവിഷൻ താരങ്ങളും പ്രശസ്ത അവതാരകരുമായ ജീവ ജോസഫും മീനാക്ഷി രവീന്ദ്രനുമുണ്ടാകും. പ്രേക്ഷകർക്കായി നിരവധി ഇൻസ്റ്റന്റ് ഗെയിമുകളാണ് വൈകുന്നേരം നാലുമുതൽ ഒരുക്കിയിരിക്കുന്നത്. ഗെയിമുകൾക്കും ചോദ്യോത്തരങ്ങൾക്കും ജീവയും മീനാക്ഷിയും നേതൃത്വം നൽകും.

ഉത്തരങ്ങൾ നൽകിയാൽ അപ്പോൾ തന്നെ സമ്മാനങ്ങൾ കരസ്ഥമാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും മതിമറന്നാഹ്ലാദിക്കാൻ വക നൽകുന്ന അത്യുഗ്രൻ മത്സരങ്ങളാണ് ഓണോത്സവത്തിന്റെ ഭാഗമായി നടക്കുക. ചിത്രരചനയടക്കം കുട്ടികൾക്കിഷ്ടപ്പെട്ട നിരവധി മത്സരങ്ങളുണ്ട്. മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാവർക്കും കൈനിറയെ സമ്മാനങ്ങളുമായി തിരികെപ്പോകാം. മധുരപ്രിയരുടെ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചുകൊണ്ട് പായസമത്സരവും നടക്കും. പായസത്തിന്റെ വേറിട്ട രുചിക്കൂട്ടുകൾ പരീക്ഷിക്കാനും സമ്മാനങ്ങൾ വാരിയെടുക്കാനുമുള്ള അവസരമാണ് മലയാളി മങ്കമാർക്കും പുരുഷ കേസരികൾക്കുമായി ഒരുങ്ങുന്നത്. പൂക്കളുടെ വ്യത്യസ്ഥത കൊണ്ട് വർണ്ണപ്രചഞ്ചം തീർക്കാൻ അവസരം നൽകി പൂക്കളമൽസരവുമുണ്ട്. അതോടൊപ്പം ഏവരെയും ഉൽസമത്തിമിർപ്പിലെത്തിച്ചുകൊണ്ട് കപ്പിൾ കോണ്ടസ്റ്റ്. കളിയും ചിരിയും അഭിനയവും കുസൃതിയുമൊക്കെയായി കുറച്ചധികം സമയം ആനന്ദിക്കാനൊരു അസുലഭ അവസരം. ഈ വെള്ളിയാഴ്ച ആഘോഷം ദാനമാളിലാകട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamamlulugiftmeenakshiJeevan Josephonolsavam
News Summary - three days for onolsavam
Next Story