Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightElectionschevron_rightAssembly Electionschevron_rightKeralachevron_rightKuttiadychevron_rightസ്ഥാനാർഥി ചിഹ്നം...

സ്ഥാനാർഥി ചിഹ്നം പതിച്ച വാഹനം പോളിങ് സ്റ്റേഷനിൽ കയറ്റിയതിൽ തർക്കം

text_fields
bookmark_border
vehicle removing from polling station
cancel
camera_alt

സ്ഥാനാർഥിയുടെ വാഹനത്തിൽ തെരഞ്ഞെടുപ്പ് ചിഹ്നം പതിച്ചതിനെ തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽനിന്ന് മാറ്റാൻ ആവശ്യപ്പെടുന്ന െപാലീസും യു.ഡി.എഫ് പ്രവർത്തകരും

കുറ്റ്യാടി: നാദാപുരം മണ്ഡലം ഇടതുമുന്നണി സ്ഥാനാർഥി ഇ.കെ. വിജയൻ പോളിങ് സ്റ്റേഷിൽ സ്വന്തം തെരഞ്ഞെടുപ്പ് ചിഹ്നം ഒട്ടിച്ച വാഹനം കയറ്റിയത് തർക്കത്തിന് ഇടയാക്കി.

ഉച്ചക്ക് േദവർകോവിൽ കെ.വി.കെ.എം.എം.യു.പി സ്കൂളിലെ ബൂത്തുകൾ സന്ദർശിക്കാനെത്തിയ സ്ഥാനാർഥിയുടെ വാഹനത്തിെൻറ മുന്നിലും പിന്നിലും തെൻറ തെരഞ്ഞെടുപ്പ് ചിഹനമായ അരിവാൾ നെൽക്കതിർ ചിത്രമുണ്ടായിരുന്നു. ചിഹ്നങ്ങൾ 200 മീറ്റർ അകലെ മാത്രമേ പാടുള്ളൂ എന്ന നിയമം ലംഘിച്ചെന്ന് ആരോപിച്ച് യു.ഡി.എഫ് പ്രവർത്തകർ വാഹനം സ്കൂൾ ഗ്രൗണ്ടിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ടു.

തുടർന്ന് പൊലീസ് എത്തി വാഹനം മാറ്റാൻ ആവശ്യപ്പെട്ടു. വാഹനം മാറ്റിയ ഡ്രൈവർ പിന്നീട് ചിഹ്നമുള്ള സ്റ്റിക്കർ ചുരണ്ടിമാറ്റിയാണ് സ്ഥാനാർഥിയെയും കൊണ്ട് യാത്രതുടർന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:polling stationDisputeassembly election 2021
News Summary - Dispute over entering of a vehicle bearing the candidate symbol at the polling station
Next Story