Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jun 2022 11:02 PM IST Updated On
date_range 2 Jun 2022 11:02 PM ISTപേര് മാറ്റവുമായി തുർക്കി
text_fieldsbookmark_border
Listen to this Article
അങ്കാറ: പേരുമാറ്റവുമായി തുർക്കി. രാജ്യത്തിന്റെ പേരിലെ ഇംഗ്ലീഷ് ഉച്ചാരണത്തിന് ഒരു പക്ഷിയുടെ പേരിനോടുള്ള സാമ്യം ഉണ്ടാക്കുന്ന പൊല്ലാപ്പ് മറികടക്കാനാണ് തുർക്കിയ എന്ന ചെറിയ മാറ്റം ആവശ്യപ്പെട്ട് രാജ്യം യു.എന്നിന് കത്ത് നൽകിയത്.
കത്ത് കൈപ്പറ്റിയതായും മാറ്റം നിലവിൽ വന്നതായും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു. ഇംഗ്ലീഷ് സ്‍പെല്ലിങ് ദേശീയ ഭാഷയിലെ ഉച്ചാരണത്തിന് സമാനമാക്കണമെന്ന ആവശ്യവുമായി തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ഏറെയായി രംഗത്തുണ്ട്.
കഴിഞ്ഞ ഡിസംബർ മുതൽ ഉൽപന്നങ്ങൾക്കുമേൽ പതിക്കുന്ന മുദ്രക്ക് പുതിയ രീതി സ്വീകരിക്കണമെന്നും നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

