Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുർദ് വിമതർ...

കുർദ് വിമതർ ആയുധംവെച്ച് തുടങ്ങി; തുർക്കിയ-കുർദ് സംഘർഷത്തിൽ നാല് പതിറ്റാണ്ടിനിടെ 40,000ഓളം പേരാണ് കൊല്ലപ്പെട്ടത്

text_fields
bookmark_border
Kurdish rebels
cancel

ബഗ്ദാദ്: തുർക്കിയയുമായുള്ള സമാധാന കരാറിന്റെ ഭാഗമായി ഇറാഖിലെ കുർദ് വിഘടനവാദികൾ ആയുധം ഉപേക്ഷിച്ചു തുടങ്ങി. വടക്കൻ ഇറാഖിൽ വെള്ളിയാഴ്ച ഇതിന്റെ പ്രതീകാത്മക ചടങ്ങ് സംഘടിപ്പിച്ചു.

ഫെബ്രുവരിയിലാണ് ആയുധം താഴെവെക്കാനും സംഘടന മരവിപ്പിക്കാനും കുർദിസ്താൻ വർക്കേഴ്സ് പാർട്ടി (പി.കെ.കെ) സ്ഥാപക നേതാവ് അബ്ദുല്ല ഒക്‍ലാൻ തടവറയിൽ നിന്ന് ആഹ്വാനം ചെയ്തത്.

1999 മുതൽ തുർക്കിയ ജയിലിൽ ഏകാന്ത തടവ് അനുഭവിക്കുകയാണ് 75കാരനായ ഒക്‌ലാൻ. അദ്ദേഹത്തെ മോചിപ്പിക്കുന്നത് ഉൾപ്പെടെ നടപടികൾ ഒത്തുതീർപ്പിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നുണ്ട്.

നാല് പതിറ്റാണ്ടിനിടെ നാൽപതിനായിരത്തോളം പേർ കൊല്ലപ്പെട്ട തുർക്കിയ -കുർദ് സംഘർഷം അവസാനിക്കുന്നതിനാണ് വഴിയൊരുങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kurdish fightingTurkish army
News Summary - Turkish-Kurdish conflict: Kurdish rebels begin to take up arms
Next Story