Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഫ്ഗാനിലെയും...

അഫ്ഗാനിലെയും ഇറാഖിലെയും യു.എസ് സേനയെ വീണ്ടും കുറക്കുന്നു

text_fields
bookmark_border
അഫ്ഗാനിലെയും ഇറാഖിലെയും യു.എസ് സേനയെ വീണ്ടും കുറക്കുന്നു
cancel

വാഷിങ്ടൺ: അഫ്ഗാനിസ്താനിലെയും ഇറാഖിലെയും സൈനികസാന്നിധ്യം വീണ്ടും കുറക്കുന്നതായി അമേരിക്ക. അഫ്ഗാനിലെയും ഇറാഖിലെയും യു.എസ് സൈനികരെ നാട്ടിൽ തിരിച്ചെത്തിക്കുമെന്ന ട്രംപിെൻറ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിെൻറ ഭാഗമായാണ് പടിയിറങ്ങുംമുമ്പുള്ള തീരുമാനം.

ജനുവരി പകുതിയോടെ ഇരു രാജ്യങ്ങളിലെയും യു.എസ് സൈനികരുടെ എണ്ണം 2500 ആയി കുറക്കുമെന്ന് ആക്ടിങ് പ്രതിരോധ സെക്രട്ടറി ക്രിസ്റ്റഫർ സി. മില്ലർ അറിയിച്ചു.

എന്നാൽ, തീരുമാനത്തെ നിയുക്ത പ്രസിഡൻറ് ജോ ബൈഡെൻറ െഡമോക്രാറ്റിക് പാർട്ടി എതിർത്തു. ദേശീയ സുരക്ഷയെ ബാധിക്കുന്നതാണ് നടപടിയെന്ന് െഡമോക്രാറ്റിക് അംഗങ്ങൾ പറഞ്ഞു. ട്രംപിെൻറ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും തീരുമാനത്തിനെതിരെ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iraqU.Safganisthan
News Summary - The U.S. is reducing its forces in Afghanistan and Iraq
Next Story