Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതലയിലെ...

തലയിലെ കടലാസുകപ്പൽ

text_fields
bookmark_border
തലയിലെ കടലാസുകപ്പൽ
cancel
camera_alt

കടലാസ് കലാരൂപം തലയിലേന്തി അസ്യ കൊസിന

കിയവ്: കടലാസുകഷണങ്ങൾ കൊണ്ട് അസ്യ കൊസിനയെന്ന യുക്രേയ്നിയൻ കലാകാരി ഒരുക്കുന്ന വിഗ് കലാരൂപങ്ങൾ കാണേണ്ടതുതന്നെ. തലയിൽ വിരിഞ്ഞുനിൽക്കുന്ന പായ്ക്കപ്പൽ മുതൽ പാരമ്പര്യ ഗൃഹങ്ങളും ഈഫൽ ഗോപുരവും വരെ ഒരുക്കിയിരിക്കുന്നത് ഗംഭീര കലാവിരുതോടെയാണ്. 2010ലെ യുക്രെയ്ൻ ഫാഷൻ വീക്ക് പുരസ്കാരം മുതൽ കഴിഞ്ഞ വർഷം ലോസ് ആഞ്ജൽസ് ഫാഷൻ വീക്കിലെ പ്രകടനം വരെ എടുത്തുപറയാവുന്ന നേട്ടങ്ങൾ ഏറെയാണ്.

2007 മുതൽ സിന്തറ്റിക് പേപ്പർ ഉപയോഗിച്ച് കലാരൂപങ്ങൾ നിർമിക്കുന്നു. തന്റെ രാജ്യം അധിനിവേശത്തിനിരയായപ്പോൾ പ്രതിഷേധം പ്രകടിപ്പിക്കാനും അസ്യ കടലാസ് വിഗ് കലാരൂപങ്ങൾ ഉപയോഗിച്ചു. ഡിസൈനറായ ഭർത്താവ് ദിമിത്രി നൽകുന്ന പിന്തുണയിൽ കലാസ്വാദകരുടെ മനസ്സുനിറക്കുകയാണ് ഈ 39കാരി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Creativitypaper ship
News Summary - paper ship in the head
Next Story