Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംറാന്റെ വിചാരണ ജയിലിൽ...

ഇംറാന്റെ വിചാരണ ജയിലിൽ തന്നെ

text_fields
bookmark_border
Imran Khan
cancel
camera_alt

ഇംറാൻ ഖാൻ

ഇസ്‍ലാമാബാദ്: ഔദ്യോഗിക രഹസ്യം വെളിപ്പെടുത്തിയ കേസിൽ (സൈഫർ കേസ്) പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വിചാരണ റാവൽപിണ്ടി അദിയാല ജയിലിൽ ശനിയാഴ്ച (ഇന്ന്) നടത്താൻ പ്രത്യേക കോടതി തീരുമാനം. ഇതുസംബന്ധിച്ച് സർക്കാർ അനുമതി നൽകി. വിചാരണവേളയിൽ മാധ്യമങ്ങളെ അനുവദിച്ചിട്ടുണ്ട്. ബന്ധുക്കൾക്കും നടപടികൾ കാണാം. നീതിന്യായ പ്രക്രിയ നടപ്പാക്കുക മാത്രമല്ല, അതിന് ദൃക്സാക്ഷിയാകാനും അവസരമൊരുക്കുകയാണെന്ന് ജഡ്ജി വ്യക്തമാക്കി.

ആരോപിക്കപ്പെട്ട കുറ്റം നേരത്തേ ഇംറാൻ ഖാനും മുൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയും നിഷേധിച്ചിട്ടുണ്ട്. ഒക്ടോബർ 23ന് കുറ്റം ചുമത്തിയതിനു പിന്നാലെ ഇരുവരും അദിയാല ജയിലിലാണ്. വിചാരണ നാലാഴ്ചക്കകം പൂർത്തിയാക്കണമെന്ന് ഹൈകോടതി ഉത്തരവുണ്ട്. ഷാ മഹ്മൂദ് ഖുറൈശിയുടെ വിചാരണയും ജയിലിലായിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:JailWorld NewsFormer Prime MinisterPakistanPakistan PM Imran Khan
News Summary - Imran's trial is in jail
Next Story