Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാലിയിൽ സ്വർണഖനി...

മാലിയിൽ സ്വർണഖനി അപകടം; 42 മരണം

text_fields
bookmark_border
Mali Gold Mine Accident
cancel

ബമാകോ: കിഴക്കൻ മാലിയിലെ സ്വർണഖനി തകർന്നുണ്ടായ അപകടത്തിൽ 42 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച കെനീബ ജില്ലയിലെ ദാബിയ കമ്യൂണിലെ ബിലാലി കോട്ടോയിലാണ് സംഭവം.

ഈ വർഷം മാലിയിലെ രണ്ടാമത്തെ വലിയ ഖനി അപകടമാണിത്. ആഫ്രിക്കയിലെ പ്രധാന സ്വർണ ഉൽപാദക രാജ്യങ്ങളിലൊന്നാണ് മാലി. 2024 ജനുവരിയിൽ, തലസ്ഥാനമായ ബമാകോയ്ക്ക് സമീപമുള്ള ഒരു ഖനി അപകടത്തിൽ 70ൽ അധികം പേർ മരണപ്പെട്ടിരുന്നു. മാലിയുടെ ഏറ്റവും മൂല്യവത്തായ കയറ്റുമതിയാണ് സ്വർണം. 2021ലെ മൊത്തം കയറ്റുമതിയുടെ 80 ശതമാനത്തിലധികവും സ്വർണമായിരുന്നു.

വരുമാനത്തിനായി 20 ലക്ഷത്തിലധികം ആളുകളാണ് മാലിയിൽ ഖനനമേഖലയെ ആശ്രയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold MineAccident
News Summary - Gold mine accident in Mali; 42 death
Next Story