Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഉയിഗൂർ മുസ്ലിംകൾക്കെതിരായ പീഡനത്തിനെതിരെ ആഗോള തലത്തിൽ പ്രതിഷേധം
cancel
Homechevron_rightNewschevron_rightWorldchevron_rightഉയിഗൂർ...

ഉയിഗൂർ മുസ്ലിംകൾക്കെതിരായ പീഡനത്തിനെതിരെ ആഗോള തലത്തിൽ പ്രതിഷേധം

text_fields
bookmark_border

ബ്രിട്ടൻ: ചൈനയിലെ വംശീയ ന്യൂനപക്ഷമായ ഉയിഗൂർ മുസ്ലിംകളിലെ സ്ത്രീകൾക്കു നേരെ നടക്കുന്ന വ്യവസ്ഥാപിത ലൈംഗിക-ശാരീരിക പീഡനങ്ങളെ അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ അപലപിച്ചു. ഉയിഗൂർ മുസ്ലിംകൾക്ക് 'പുനർ വിദ്യാഭ്യാസം' നൽകാനെന്ന പേരിൽ ചൈനീസ് സർക്കാർ സ്ഥാപിച്ച ക്യാമ്പുകളിൽ നടക്കുന്ന കടുത്ത പീഡനങ്ങൾ ബി.ബി.സിയാണ് പുറത്തു കൊണ്ടുവന്നത്.

ഞെട്ടിപ്പിക്കുന്നതാണ് ഈ അതിക്രമങ്ങളെന്നും ഇതിന് കനത്ത പ്രത്യാഘാതമുണ്ടാകുമെന്നും യു.എസ് വിദേശകാര്യ വക്താവ് പറഞ്ഞു. ഈ അതിക്രമങ്ങൾക്ക് ചൈന ഉത്തരവാദിത്തമേൽക്കുന്നതിനുള്ള അന്താരാഷ്ട്ര പരിശ്രമങ്ങൾക്ക് ബ്രിട്ടൻ നേതൃത്വം നൽകുമെന്ന് മന്ത്രി നിഗൽ ആദംസ് പറഞ്ഞു. അക്രമത്തെ ആസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസെ പായ്നെയും അപലപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uighur Muslims
News Summary - Global Protest Against Uyghur Persecution of Muslims
Next Story