Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരക്ഷാസമിതി അധ്യക്ഷ...

രക്ഷാസമിതി അധ്യക്ഷ പദവിയേറ്റെടുത്താൽ മസ്ഉൗദ് അസ്ഹറിനെ കരിമ്പട്ടികയിൽ പെടുത്താമെന്ന് ഫ്രാൻസ്

text_fields
bookmark_border
mazood-ashar-23
cancel

പാരിസ്: അടുത്ത മാസം യു.എൻ രക്ഷാസമിതി അധ്യക്ഷ പദവി ഏറ്റെടുക്കുന്നതോടെ ജയ്ശെ മുഹമ് മദ് തലവൻ മസ്ഉൗദ് അസ്ഹറിനെ കരിമ്പട്ടികയിൽ പെടുത്താനുള്ള പ്രമേയം കൊണ്ടുവരാമെന്ന് ഫ് രാൻസ്. 15 അംഗ സഭയുടെ പ്രതിമാസം മാറുന്ന അധ്യക്ഷപദം എക്വറ്റേറിയൽ ഗിനിയയിൽനിന്ന് വെള്ളിയാഴ്ചയാണ് ഫ്രാൻസ് ഏറ്റെടുക്കുന്നത്. അടിയന്തര സ്വഭാവത്തോടെ പ്രമേയം കൊണ്ടുവരാമെന്ന് വീറ്റോ അധികാരമുള്ള രാജ്യം ഉറപ്പുനൽകിയിട്ടുണ്ട്.

ജമ്മു-കശ്മീരിലെ പുൽവാമയിൽ 40 സി.ആർ.പി.എഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിെൻറ ഉത്തരവാദിത്തം ജയ്ശെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. യു.എന്നിൽ കഴിഞ്ഞ 10 വർഷത്തിനിടെ നാലാം തവണയാണ് മസ്ഉൗദ്  അസ്ഹറിെന കരിമ്പട്ടികയിൽ പെടുത്താൻ പ്രമേയം അവതരിപ്പിക്കുന്നത്. നേരത്തേ, മൂന്നു തവണയും ചൈന വീറ്റോ ചെയ്തതോടെ പരാജയപ്പെടുകയായിരുന്നു.
ഇത്തവണ പക്ഷേ, ചൈനയുടെ നിലപാട് എന്താകുമെന്ന് വ്യക്തമല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:francemasood azharworld newsmalayalam newsUNSC Presidency
News Summary - France to Bring Proposal to Ban JeM chief Masood Azhar-World news
Next Story