Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുടിയേറ്റവും...

കുടിയേറ്റവും മുസ്‌ലിം ജനസംഖ്യ വര്‍ധനയും ഭീഷണി –സൂചി

text_fields
bookmark_border
കുടിയേറ്റവും മുസ്‌ലിം ജനസംഖ്യ വര്‍ധനയും ഭീഷണി –സൂചി
cancel
ബുഡപെസ്റ്റ്: കുടിയേറ്റക്കാരും മുസ്‌ലിം ജനസംഖ്യ വര്‍ധനയും സുരക്ഷാ ഭീഷണിയാണെന്ന വ ംശീയ പ്രസ്താവനയുമായി മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലറും സമാധാന നൊബേല്‍ സമ്മാന ജേതാവുമായ ഓങ്സാന്‍ സൂചി.

ഹംഗറിയില്‍ പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാനുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് സൂചിയുടെ വിവാദ പ്രസ്താവന. ഇരു രാജ്യവും യൂറോപ്പും നേരിടുന്ന ഏറ്റവും വലിയ ഭീഷണി കുടിയേറ്റമാണെന്ന് സൂചി ചൂണ്ടിക്കാട്ടി.

മുസ്‌ലിം ജനസംഖ്യാ വര്‍ധന ഈ മേഖലയില്‍ സഹവര്‍ത്തിത്വത്തിന് ഭീഷണിയാെണന്ന് ഇരുനേതാക്കളും പ്രസ്താവിക്കുകയും ചെയ്തു. കടുത്ത അഭയാർഥിവിരുദ്ധ നിലപാടുള്ളയാളാണ് ഹംഗറി പ്രധാനമന്ത്രി. മ്യാന്‍മറിലെ ജനാധിപത്യനേതാവായാണ് സൂചി അറിയപ്പെട്ടിരുന്നത്. പിന്നീടാണ് നിലപാടുകൾ മാറ്റിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aung san suu kyihungary
News Summary - Aung San Suu Kyi meets with Hungary's Orbán
Next Story