Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമയക്കുമരുന്ന്...

മയക്കുമരുന്ന് കടത്ത്: സിംഗപ്പൂരിൽ രണ്ട് ഇന്ത്യൻ വംശജരുടെ വധശിക്ഷ ശരിവെച്ചു

text_fields
bookmark_border
മയക്കുമരുന്ന് കടത്ത്: സിംഗപ്പൂരിൽ രണ്ട് ഇന്ത്യൻ വംശജരുടെ വധശിക്ഷ ശരിവെച്ചു
cancel

സിംഗപ്പൂർ: മയക്കുമരുന്നു കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് ഇന്ത്യൻ വംശജരുടെ വധശിക്ഷ സിംഗപ്പൂർ സുപ്രീംകോടതി ശരിവെച്ചു. 2016 മാർച്ചിലാണ് 1.3 കി.ഗ്രാം കഞ്ചാവ് കടത്തിയ കേസിൽ ഇന്ത്യൻ വംശജരായ മലേഷ്യൻ പൗരൻ കമൽനാഥൻ മുനിയാണ്ടി(27), സിംഗപ്പൂരിലെ ചന്ദ്രൂ സുബ്രഹ്മണ്യൻ(52) എന്നിവരെ ശിക്ഷച്ചത്.

കേസിൽ ഇന്ത്യൻ വംശജനായ മലേഷ്യൻ പൗരൻ പ്രവിനാശ് ചന്ദ്രനെ (26) ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. വിധിക്കെതിരെ മൂന്നുപേരും നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:singaporeDrug TraffickingIndia News
News Summary - Drug trafficking: The sentence was upheld Two Indians in Singapore
Next Story