Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആദ്യ സിവിലിയൻ ഉൾപ്പെടെ...

ആദ്യ സിവിലിയൻ ഉൾപ്പെടെ മൂന്നുപേരെ ബഹിരാകാശത്തെത്തിച്ച് ചൈന

text_fields
bookmark_border
civilian astronaut
cancel

ബെയ്ജിങ്: ആദ്യത്തെ സിവിലിയൻ ഉൾപ്പെടെ മൂന്ന് ബഹിരാകാശ സഞ്ചാരികളെ ചൈനയുടെ ഷെൻഷൗ-16 പേടകം ബഹിരാകാശത്തെത്തിച്ചു. തങ്ങളുടെ ബഹിരാകാശ നിലയത്തിലെ രണ്ടാമത്തെ ക്രൂ മാറ്റത്തിനായാണ് ചൈന ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽനിന്ന് പ്രാദേശിക സമയം രാവിലെ 9.31ന് ബഹിരാകാശ സഞ്ചാരികൾ ഉൾപ്പെടുന്ന പേടകവും വഹിച്ചുള്ള ലോങ് മാർച്ച്-2എഫ് റോക്കറ്റ് കുതിച്ചുയർന്നതായി ചൈന മനുഷ്യ ബഹിരാകാശ ഏജൻസി (സി.എം.എസ്.എ) അറിയിച്ചു.

വിക്ഷേപണം കഴിഞ്ഞ് ഏകദേശം 10 മിനിറ്റിനുശേഷം ഷെൻഷൗ-16, റോക്കറ്റിൽനിന്ന് വേർപെട്ട് നിശ്ചിത ഭ്രമണപഥത്തിൽ പ്രവേശിച്ചു. ക്രൂ അംഗങ്ങൾ നല്ല നിലയിലാണെന്നും വിക്ഷേപണം പൂർണ വിജയമാണെന്നും സി.എം.എസ്.എ അറിയിച്ചു. മണിക്കൂറുകൾക്കുശേഷം ബഹിരാകാശ പേടകം ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ബഹിരാകാശ നിലയത്തോട് ചേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chinacivilian astronaut
News Summary - China launches a new crew into space, including its first civilian astronaut
Next Story