Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയമനിൽ 85,000...

യമനിൽ 85,000 കുട്ടികൾ പട്ടിണിമൂലം മരിച്ചു

text_fields
bookmark_border
യമനിൽ 85,000 കുട്ടികൾ പട്ടിണിമൂലം മരിച്ചു
cancel

സൻആ: ആഭ്യന്തരയുദ്ധം രൂക്ഷമായി തുടരുന്ന യമനിൽ അഞ്ചുവയസ്സിനു താഴെ പ്രായമുള്ള 85,000 കു ട്ടികൾ പട്ടിണികിടന്ന് മരിച്ചതായി  റിപ്പോർട്ട്. ബ്രിട്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന സേവ് ദ ചിൽഡ്രൻ എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കൂടുതൽ ജീവനുകൾ നഷ്ടമാവാതിരിക്കാൻ രാജ്യത്ത് എത്രയും പെെട്ടന്ന് വെടിനിർത്തൽ നടപ്പാക്കണമെന്നും സംഘം ആവശ്യപ്പെട്ടു.

രാജ്യത്തെ 1.4 കോടി ജനങ്ങൾ പട്ടിണിയിലാണെന്ന് യു.എൻ മുന്നറിയിപ്പു നൽകിയിരുന്നു. രാജ്യത്തിെൻറ ആകെ ജനസംഖ്യയുടെ പകുതിവരുമിത്. മൂന്നുവർഷമായി ആഭ്യന്തരയുദ്ധത്തിെൻറ കെടുതികൾ അനുഭവിക്കുന്ന യമനിൽ ശാശ്വത വെടിനിർത്തലിനായി ചർച്ചകൾ പുരോഗമിക്കുകയാണ്. യുദ്ധത്തിൽ 6800 സിവിലിയന്മാർ കൊല്ലപ്പെട്ടുവെന്നും 10,700 പേർക്ക് പരിക്കേറ്റെന്നുമാണ് യു.എൻ കണക്ക്. 2.2 ആളുകൾ മാനുഷിക സഹായം കാത്തുകഴിയുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yemenyemen attackworld newsyemen child deathyemen poverty
News Summary - yemen child death-world news
Next Story