Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sept 2017 3:46 AM IST Updated On
date_range 3 Sept 2017 3:48 AM ISTദക്ഷിണ കൊറിയയുമായി അമേരിക്കയുടെ വൻ ആയുധക്കരാർ
text_fieldsbookmark_border
സോൾ: ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണത്തെ തുടർന്ന് മേഖലയിൽ സംഘർഷം രൂക്ഷമായതിനു പിന്നാലെ അമേരിക്കയുടെ വൻ ആയുധക്കച്ചവടം. ദക്ഷിണ കൊറിയയുമായി ശതകോടികളുടെ ആയുധ വിൽപന കരാറിന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് അംഗീകാരം നൽകിയതായി പ്രമുഖ ബ്രിട്ടീഷ് ഒാൺലൈൻ പോർട്ടൽ റിപ്പോർട്ട് ചെയ്തു.
ഏതൊക്കെ ആയുധങ്ങൾ യു.എസ് കൈമാറുമെന്നതു സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അതേ സമയം, ദക്ഷിണ കൊറിയക്ക് നിർമിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളുടെ ദൂര പരിധി വർധിപ്പിക്കാനും അമേരിക്ക അനുമതി നൽകി. നിലവിൽ 800 കിലോമീറ്ററാണ് ബാലിസ്റ്റിക് മിസൈലുകളുടെ പരമാവധി ദൂരം.
ഉത്തര കൊറിയ കൂടുതൽ ശേഷിയുള്ള മിസൈലുകൾ നിർമിച്ച് പരീക്ഷണം തുടരുന്നത് അയൽ രാജ്യങ്ങളെ മാത്രമല്ല, പസഫികിൽ സ്വന്തം സൈനിക കേന്ദ്രമുള്ള അമേരിക്കയെയും സമ്മർദത്തിലാക്കിയിരുന്നു. ഇതേ തുടർന്നാണ് സമ്മർദ തന്ത്രമായി പുതിയ ആയുധ വിൽപന. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നും തമ്മിലെ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഏതൊക്കെ ആയുധങ്ങൾ യു.എസ് കൈമാറുമെന്നതു സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. അതേ സമയം, ദക്ഷിണ കൊറിയക്ക് നിർമിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകളുടെ ദൂര പരിധി വർധിപ്പിക്കാനും അമേരിക്ക അനുമതി നൽകി. നിലവിൽ 800 കിലോമീറ്ററാണ് ബാലിസ്റ്റിക് മിസൈലുകളുടെ പരമാവധി ദൂരം.
ഉത്തര കൊറിയ കൂടുതൽ ശേഷിയുള്ള മിസൈലുകൾ നിർമിച്ച് പരീക്ഷണം തുടരുന്നത് അയൽ രാജ്യങ്ങളെ മാത്രമല്ല, പസഫികിൽ സ്വന്തം സൈനിക കേന്ദ്രമുള്ള അമേരിക്കയെയും സമ്മർദത്തിലാക്കിയിരുന്നു. ഇതേ തുടർന്നാണ് സമ്മർദ തന്ത്രമായി പുതിയ ആയുധ വിൽപന. അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപും ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നും തമ്മിലെ കൂടിക്കാഴ്ചയിലാണ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
