Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്ത്രീയടക്കം...

സ്ത്രീയടക്കം രണ്ടു പേരെ പൊലീസ് ‘അബദ്ധത്തിൽ’ കൊന്നു

text_fields
bookmark_border
police
cancel
മനില: തോക്കുധാരികളെന്ന് തെറ്റിദ്ധരിച്ച് രണ്ടു പേരെ പൊലീസ് വെടിവെച്ച് കൊന്നു. നഗരത്തിലെ താമസക്കാർ തമ്മിലുണ്ടായ സംഘർഷം ഒഴിവാക്കാൻ നാട്ടുകാരാണ് പൊലീസിനെ വിളിച്ചത്. പ്രശ്നക്കാരെ ഒഴിപ്പിക്കുന്നതിനിടെ സംഭവസ്ഥലത്ത് എത്തിയ വാനിനുനേരെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. പൊലീസ് നടപടിയിൽ പരിക്കേറ്റ സ്ത്രീയെയുംവഹിച്ചുപോവുകയായിരുന്ന വാൻ വളഞ്ഞിട്ട് വെടിയുതിർക്കുകയായിരുന്നു. രണ്ടു പേർക്ക് പരിക്കേറ്റു. കൃത്യത്തിൽ ഉൾപ്പെട്ട ഒമ്പതു പൊലീസുകാർക്കെതിരെ അന്വേഷണം ആരംഭിച്ചു. മയക്കുമരുന്ന് ലോബികളെ അമർച്ചചെയ്യാൻ എന്ന പേരിൽ പ്രസിഡൻറ് റൊഡ്രിഗോ ദുതേർതെ 2016ൽ ഏർപ്പെടുത്തിയ നിശാനിയമം ഇപ്പോഴും തുടരുകയാണ്. നിശാനിയമം പ്രഖ്യാപിക്കപ്പെട്ടത് മുതൽ ഇതുവരെ നാലായിരത്തിലധികം പേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടതായാണ് ഒൗദ്യോഗിക റിപ്പോർട്ട്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsMALAYALM NEWStwo women killedmistaken identity
News Summary - Two women killed-World news
Next Story