Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightശ്രീലങ്കൻ രാഷ്ട്രീയ...

ശ്രീലങ്കൻ രാഷ്ട്രീയ പ്രതിസന്ധി: മഹീന്ദ രാജപക്സ രാജിവെച്ചു

text_fields
bookmark_border
ശ്രീലങ്കൻ രാഷ്ട്രീയ പ്രതിസന്ധി: മഹീന്ദ രാജപക്സ രാജിവെച്ചു
cancel

കൊളംബോ: ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി അവസാനിക്കുന്നതിെൻറ സൂചനയുമായി മ ഹിന്ദ രാജപക്സ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. ഒക്ടോബർ 26ന് റനിൽ വിക്രമസിംെ ഗയെ പുറത്താക്കി പ്രസിഡൻറ് മൈത്രിപാല സിരിസേന രാജപക്സയെ പ്രധാനമന്ത്രിയാക്കിയത ോടെയാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

സിരിസേനയുടെ തീരുമാനം പാർലമെൻറ് അംഗീകരിച്ചിരുന്നില്ല. പാർലമെൻറിൽ ഭൂരിപക്ഷമില്ലാതെ പ്രധാനമന്ത്രി സ്ഥാനത്ത് തുടരാൻ അയോഗ്യനാണെന്ന കോടതിവിധികളുടെ അടിസ്ഥാനത്തിലാണ് രാജപക്സയുടെ രാജി. രാജപക്സക്കെതിരെ രണ്ടു തവണ പാർലമെൻറ് അവിശ്വാസ പ്രമേയം പാസാക്കിയിരുന്നു.

കൊളംബോയിലെ വസതിയിൽ നടന്ന ചടങ്ങിലാണ് രാജപക്സ രാജിക്കത്ത് നൽകിയത്. രാജപക്സയുടെ രാജിക്കാര്യം മകൻ നമൽ കഴിഞ്ഞദിവസം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. അിതിനിടെ, വിക്രമസിംഗെ ഞായറാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ടെലിഫോൺ ചർച്ചയിൽ വിക്രമസിംെഗയെ വീണ്ടും പ്രധാനമന്ത്രിയാക്കാൻ സിരിസേന സമ്മതിച്ചതായി യുനൈറ്റഡ് നാഷനൽ പാർട്ടി അറിയിച്ചു.
രണ്ടുതവണ പ്രസിഡൻറായ രാജപക്സക്കെതിരെ 2015ലെ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം നേടിയാണ് 67കാരനായ സിരിസേന പ്രസിഡൻറ് പദവിയിലെത്തിയത്. തുടർന്ന് സിരിസേനയും പാർലമെൻറ് തെരഞ്ഞെടുപ്പിൽ വിജയിച്ച വിക്രമസിംഗെയും ദേശീയ െഎക്യ സർക്കാറുണ്ടാക്കി കൈകോർക്കുകയായിരുന്നു.

പിന്നീട് ഇരുവരും ശത്രുക്കളായി മാറി. തുടർന്നാണ് വിക്രമസിംഗെയെ പുറത്താക്കാൻ സിരിസേന രാജപക്സയെ കൂട്ടുപിടിച്ചത്. ശ്രീലങ്കയിൽ രണ്ടു തവണ മാത്രമേ ഒരാൾക്ക് പ്രസിഡൻറാകാൻ കഴിയൂ. പ്രധാനമന്ത്രിയായാൽ ഭരണഘടന ഭേദഗതിയിലൂടെ അത് തിരുത്തിയെഴുതാമെന്നായിരുന്നു രാജപക്സയുടെ കണക്കുകൂട്ടൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prime ministerSri Lankaworld newsMahinda Rajapaksa
News Summary - Sri Lanka's disputed Prime Minister Mahinda Rajapaksa resigns- World news
Next Story