Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലങ്ക: വിക്രമസിംഗെയിൽ...

ലങ്ക: വിക്രമസിംഗെയിൽ വിശ്വാസമർപ്പിച്ച് പാർലമെൻറ്

text_fields
bookmark_border
ലങ്ക: വിക്രമസിംഗെയിൽ വിശ്വാസമർപ്പിച്ച് പാർലമെൻറ്
cancel

കൊളംബോ: രാഷ്ട്രീയ പ്രതിസന്ധിയിൽ ഉഴലുന്ന ശ്രീലങ്കയിൽ പ്രസിഡൻറ് മൈത്രിപാല സിര ിസേനക്കും അദ്ദേഹം പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച മഹിന്ദ രാജപക്സക്കും പാർലമെൻ റിൽ തിരിച്ചടി. പാർലമെൻറിൽ നടന്ന വിശ്വാസ വോെട്ടടുപ്പിൽ പ്രസിഡൻറ് പുറത്താക്കി യ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ വ്യക്തമായ വിജയം നേടി. 225 അംഗ പാർലമെൻറിൽ 117 അംഗങ്ങളുടെ പിന്തുണയിലാണ് വിക്രമസിംഗെ ഭൂരിപക്ഷം തെളിയിച്ചത്.

സിരിസേനയെയും രാജപക്സയെയും അനുകൂലിക്കുന്നവരുടെ ബഹിഷ്കരണത്തിനിടയിലാണ് പാർലമെൻറിൽ വിശ്വസ വോെട്ടടുപ്പ് അരങ്ങേറിയത്. ഒക്ടോബർ 26നാണ് രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധിലേക്ക് തള്ളിയിട്ട് സിരിസേന, വിക്രമസിംഗെയെ പുറത്താക്കി രാജപ്കസയെ പ്രധാനമന്ത്രിയായി നിയമിച്ചത്. പിന്നാലെ പാർലമെൻറും പിരിച്ചുവിട്ട പ്രസിഡൻറ് ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചു.

എന്നാൽ, പാർലമെൻറ് പിരിച്ചുവിട്ട നടപടിയും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും സുപ്രീംകോടതി റദ്ദാക്കി. പാർലമെൻറിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള രാജപക്സയുടെ ശ്രമം വിജയിച്ചതുമില്ല. ഇതിനു പിന്നാലെയാണ് വിക്രമസിംഗെ പാർലമെൻറിൽ ഭൂരിപക്ഷം തെളിയിച്ചത്.

അതിനിടെ, രാജപക്സ പ്രധാനമന്ത്രിയായി തുടരുന്നതിനെ 122 എം.പിമാർ നൽകിയ ഹരജിയിൽ വാദം കേൾക്കുന്നത് അപ്പീൽ കോടതി ജനുവരി 16ലേക്ക് മാറ്റി. നേരത്തേ ഡിസംബർ മൂന്നിന് രാജപക്സ പ്രധാനമന്ത്രിയായി തുടരുന്നത് വിലക്കി കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri LankaRanil Wickremesingheworld news
News Summary - Sri Lanka parliament-world news
Next Story