Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘പിഗ്ഗി ബാങ്ക്’ കടലാമ...

‘പിഗ്ഗി ബാങ്ക്’ കടലാമ ഇനിയില്ല

text_fields
bookmark_border
‘പിഗ്ഗി ബാങ്ക്’ കടലാമ ഇനിയില്ല
cancel

തായ്പേയ്: നാണയങ്ങൾ ഭക്ഷിക്കുന്ന കടലാമ ഇനിയില്ല. രക്തത്തിൽ മാരകവിഷം കലർന്നായിരുന്നു 25 വയസ്സുള്ള കടലാമയുടെ അന്ത്യം. ‘കാശുകുടുക്ക’യായി അറിയപ്പെട്ടിരുന്ന ആമയുടെ വയറ്റിൽനിന്ന് നാണയങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞാഴ്ച ബാേങ്കാകിലെ വെറ്ററിനറി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. 1000  നാണയങ്ങളാണ് ഇങ്ങനെ പുറത്തെടുത്തത്.

അവളെ ശസ്ത്രക്രിയക്കു വിധേയയാക്കുേമ്പാൾ അഞ്ചു കിലോഗ്രാം നാണയങ്ങൾ വയറ്റിലുണ്ടായിരുന്നു. ഏഴു മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കു ശേഷമാണ് നാണയങ്ങൾ പുറത്തെടുത്തത്.

ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും അതിനു ശേഷം വിഷബാധയേറ്റാണ് ആമ മരണം പൂകിയത്. തായ്ലൻഡിലെ ചോൻബുരി പ്രവിശ്യയിലെ തടാകത്തിലേക്ക് ആളുകൾ എറിഞ്ഞുകൊടുക്കുന്ന നാണയങ്ങളാണ് ആമ ഭക്ഷിച്ചിരുന്നത്.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sea tortoisepiddi bang
News Summary - piddi bank tortoise
Next Story