Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 July 2019 4:57 PM GMT Updated On
date_range 19 July 2019 4:57 PM GMTവ്യോമപാത അടച്ചിട്ടതിൽ പാകിസ്താന് 800 കോടി നഷ്ടം
text_fieldsbookmark_border
ഇസ്ലാമാബാദ്: ബാലാകോട്ട് വ്യോമാക്രമണത്തെ തുടർന്ന് ഫെബ്രുവരി മുതൽ വ്യോമമേഖ ല അടച്ചിട്ടതിനെ തുടർന്ന് പാക് വ്യോമയാന മന്ത്രാലയത്തിന് 8.50 കോടി രൂപ നഷ്ടമുണ്ടായതായി റിപ്പോർട്ട്. വ്യോമയാന വ്യവസായത്തിൽ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് പാക് വ്യോമയാന മന്ത്രി ഗുലാം സർവാർ ഖാൻ പറഞ്ഞു. എന്നാൽ, പാകിസ്താനേക്കാൾ കൂടുതൽ നഷ്ടം ബാധിച്ചത് ഇന്ത്യയെ ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യോമപാത ചൊവ്വാഴ്ച മുതൽ തുറന്നുകൊടുത്തതോടെ ഇന്ത്യ-പാക് വിമാനങ്ങളുടെ സഞ്ചാരം പഴയരീതിയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story